Indian Time 
Home | Tell A Friend! | Feedback | Blog | About us

Malayalam

  • Webdunia
  • മന്ത്രിമാരുടെ വിദേശ സന്ദര്‍ശനത്തിന് നിയന്ത്രണം
    ന്യൂഡല്‍ഹി: കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ വിദേശ സന്ദര്‍ശനത്തിന് ഇനി പ്രധാനമന്ത്രിയുടെ അനുമതി വേണം. ചീഫ് സെക്രട്ടറിമാര്‍ക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ച സര്‍ക്കുലറിലാണ് പുതിയ നിര്‍ദ്ദേശം.
  • മദനി: കര്‍ണാടക പോലീസ് കഥമെനയുന്നുവെന്ന് മുഖ്യ സാക്ഷി
    കൊച്ചി:ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അറസ്റ്റിലായപി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയ്ക്കെതിരെ കര്‍ണാടക പൊലീസ് കഥമെനയുകയാണെന്ന് കേസില്‍ കര്‍ണാടക പൊലീസ് മുഖ്യ സാക്ഷിയായി അവതരിപ്പിച്ച ജോര്‍ജ് വര്‍ഗീസ്. 'തെഹല്‍ക്ക' വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജോര്‍ജ് വര്‍ഗീസ് കര്‍ണാടക പൊലീസിനെതിരെ രംഗത്തു വന്നിരിക്കുന്നത്. 2007ല്‍ ജയില്‍ മോചിതനായശേഷം കൊച്ചിയില്‍ വര്‍ഗീസിന്‍റെ സഹോദരിയുടെ വീട്ടിലെ വാടകക്കാരനായിരുന്നു മദനി. അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍.
  • ഭോപ്പാല്‍ ദുരന്തക്കേസ്‌: പ്രതികള്‍ക്ക് നോട്ടീസ്
    ന്യൂഡല്‍ഹി:ഭോപ്പാല്‍ വാതകദുരന്തക്കേസില്‍ യൂണിയന്‍ കാര്‍ബൈഡ് ചെയര്‍മാന്‍ കേശുബ് മഹീന്ദ്ര അടക്കം ഏഴു പ്രതികള്‍ക്കു നോട്ടീസയയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവട്ടു. ഏഴു പ്രതികള്‍ക്കെതിരായ കുറ്റങ്ങള്‍ ലഘൂകരിച്ച 1996ലെ സുപ്രീംകോടതിയുടെ നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ട് സി ബി ഐ സമര്‍പ്പിച്ച തെറ്റുതിരുത്തല്‍ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി തീരുമാനം.
  • ജനസംഖ്യാ കണക്കെടുപ്പില്‍ ജാതി ഉള്‍പ്പെടുത്തും
    ന്യൂഡല്‍ഹി: ജനസംഖ്യാ കണക്കെടുപ്പില്‍ ജാതി ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. അടുത്ത മന്ത്രിസഭായോഗത്തിനുശേഷം ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് ധനമന്ത്രി പ്രണബ്‌ മുഖര്‍ജി ലോക്സഭയില്‍ അറിയിച്ചു.
  • റേഷന്‍ സമ്പ്രദായത്തില്‍ സമ്പന്നര്‍ വേണ്ട: സുപ്രീംകോടതി
    ന്യൂഡല്‍ഹി: രാജ്യത്തെ പൊതുവിതരണ സമ്പ്രദായം രണ്ടു ലക്ഷത്തില്‍ താഴെ വരുമാനമുള്ളവര്‍ക്ക് മാത്രമായി നിജപ്പെടുത്തണമെന്ന് സുപ്രീംകോടതി. സമ്പന്നര്‍ക്ക് ഭക്‌ഷ്യ സബ്സിഡി നല്കാന്‍ പാടില്ലെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവരെ റേഷന്‍ സമ്പ്രദായത്തില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിക്കുന്നു.
  • Malayala Manorama
  • ഹമാസ് ആക്രമണത്തില്‍ 4 ഇസ്രയേല്‍ വംശജര്‍ കൊല്ലപ്പെട്ടു
    ഗാസ: ഇസ്രയേല്‍-പലസ്തീന്‍ സമാധാന ചര്‍ച്ച നാളെ പുനരാരംഭിക്കാനിരിക്കെ വെസ്റ്റ് ബാങ്കിനു സമീപം ഹമാസ് പോരാളികള്‍ നടത്തിയ ആക്രമണത്തില്‍ നാല് ഇസ്രയേല്‍ വംശജര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരു ഗര്‍ഭിണിയുള്‍പ്പെടെ രണ്ടു പേര്‍ സ്ത്രീകളാണ്. വെസ്റ്റ്ബാങ്കിലെ ഹെബ്രോണ്‍ നഗരത്തിലാണ് ഹമാസ് വെടിവയ്പു
  • സൊമാലിയയില്‍ സ്‌ഫോടനം: 15 മരണം
    മൊഗാദിഷു: സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവില്‍ കുഴിബോംബ് സ്‌ഫോടനത്തില്‍  15 പേര്‍ കൊല്ലപ്പെട്ടു. 30ല്‍ അധികം പേര്‍ക്കു പരുക്കേറ്റു. വഴിയരികില്‍ സ്ഥാപിച്ച ബോംബില്‍ അതുവഴി പോകുകയായിരുന്ന രണ്ടു ബസുകള്‍ കയറുകയായിരുന്നു. രണ്ടു ബസുകളിലുമായി സഞ്ചരിച്ചിരുന്ന യാത്രക്കാരാണു കൊല്ലപ്പെട്ടത്. പരുക്കേറ്റവരെ
  • ഇന്നു ശ്രീകൃഷ്ണജയന്തി
    ഇന്നു ശ്രീകൃഷ്ണ ജയന്തി. ആഘോഷങ്ങളുെട ഭാഗമായി ഗുരുവായൂര്‍ ,അന്പലപ്പുഴ തുടങ്ങിയ ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ പതിവ് പൂജകള്‍ക്കു പുറമെ പ്രത്യേക പൂജകളും വഴിപാടുകളും നടക്കും.ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കാനായി പ്രമുഖ ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ ഭക്തരുടെ വന്‍ തിരക്കാണ്. രാവിലെ സ്വര്‍ണകോലം എഴുന്നെള്ളിച്ചുള്ള കാഴ്ച
  • യുഎസ് ഓപ്പണ്‍: പെയ്സ് _ളൗഹി സഖ്യം പുറത്ത്
    ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ ഡബിള്‍സില്‍ നിന്നു നിലവിലെ പുരുഷ ഡബിള്‍സ് ചാംപ്യന്‍മാരായ ലിയാന്‍ഡര്‍ പെയ്സ്- ലൂക്കാസ് ളൗഹി സഖ്യം പുറത്തായി.മാര്‍ട്ടിന്‍ ദാം-ഫിലിപ് പൊളാസെക് സഖ്യത്തോടാണു പരാജയപ്പെട്ടത്.സ്‌കോര്‍ 6-7,6-3,6-4
  • mathrubhumi
  • ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറി ഇനി വെബ്ബില്‍ മാത്രം
    ലണ്ടന്‍: ഇംഗ്ലീഷ് ഭാഷാ പ്രേമികളുടെ ബൈബിള്‍ എന്നറിയപ്പെടുന്ന ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറിയുടെ പുസ്തകരൂപത്തിന് മരണമണി. അടുത്ത പതിപ്പ് മുതല്‍ ഇന്റര്‍നെറ്റ് പതിപ്പ് മാത്രം ഇറക്കാനാണ് ഓക്‌സ്‌ഫോര്‍ഡ് പ്രസാധകരുടെ ആലോചന. 1928 ലാണ് നിരവധി വോള്യങ്ങളിലായി ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷണറിയുടെ ആദ്യപതിപ്പ് പുറത്തിറങ്ങിയത്. 1989 ല്‍ രണ്ടാമത്തെ പതിപ്പും പുറത്തിറങ്ങി. കഴിഞ്ഞ പത്തുവര്‍ഷമായി മൂന്നാമത്തെ പതിപ്പിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നു. പുതിയ പതിപ്പിനായി 80 നിഘണ്ടുസമാഹര്‍ത്താക്കളെയും ഭാഷാവിദഗ്ധരെയുമാണ് പ്രസാധകര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതിനിടെയാണ് ഇനി വെബ് പതിപ്പ് മാത്രം മതിയെന്ന് പ്രസാധകര്‍ ആലോചിക്കുന്നത്. ലോകത്താകമാനം അച്ചടിച്ച പുസ്തകങ്ങളെക്കാള്‍ ഡിജിറ്റര്‍ പുസ്തകങ്ങളുടെ പ്രചാരവും വില്‍പ്പനയും കൂടിക്കൊണ്ടിരിക്കുകയാണ്. അച്ചടിപുസ്തകങ്ങളെക്കാള്‍ ഇ ബുക്കുകള്‍ക്കാണ് വില്‍പനയെന്ന് അടുത്തിടെ ആമസോണ്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ എതിര്‍പ്പുകള്‍ മൂലം പ്രസാധകര്‍ ഈ തീരുമാനം പുനപ്പരിശോധിക്കുമെന്നാണ്....
  • ആന ഇനി 'പൈതൃക മൃഗം' - ജയ്‌റാം രമേഷ്
    ന്യൂഡല്‍ഹി: രാജ്യത്തിന്റെ സംസ്‌കാരവും പാരമ്പര്യവുമായി ബന്ധപ്പെട്ട ജീവിയെന്ന നിലയില്‍ ആനയെ 'പൈതൃക മൃഗ'മായി പ്രഖ്യാപിക്കുമെന്ന് കേന്ദ്ര പരിസ്ഥിതിമന്ത്രി ജയ്‌റാം രമേഷ് അറിയിച്ചു. ദേശീയമൃഗമായ കടുവയ്‌ക്കൊപ്പം ആനകളുടെ സംരക്ഷണത്തിന് പ്രാധാന്യം നല്‍കാന്‍ ദേശീയ ആനസംരക്ഷണ അതോറിറ്റി രൂപവത്കരിക്കും - അദ്ദേഹം അറിയിച്ചു. ന്യൂഡല്‍ഹിയില്‍ ആനകളുടെ സംരക്ഷണത്തിനായുള്ള പഠനത്തിനു നിയോഗിച്ച കര്‍മസമിതിയുടെ റിപ്പോര്‍ട്ട് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആനസംരക്ഷണ അതോറിറ്റിക്കായി ദേശീയ വന്യജീവി നിയമത്തില്‍ വേണ്ട മാറ്റം വരുത്തി പാര്‍ലമെന്‍റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കാട്ടാനകളുടെ സംരക്ഷണത്തിനും ആവാസവ്യവസ്ഥയുടെ ശക്തിപ്പെടുത്തലിനും ഊന്നല്‍ നല്‍കുന്ന പുതിയ നിര്‍ദേശങ്ങളില്‍ നാട്ടാനകളെ വിനോദത്തിനും വാണിജ്യാവശ്യത്തിനും ഉപയോഗിക്കുന്നത് ഘട്ടംഘട്ടമായി നിര്‍ത്തണമെന്നും പറയുന്നുണ്ട്. ബ്രഹ്മഗിരി - നീലഗിരി പ്രദേശം ഉള്‍പ്പെടെ പത്ത് 'എലിഫന്‍റ് ലാന്‍ഡ്‌സ്‌കേപ്പുകള്‍'....
  • ഏഴ് മാസം നരകയാതന; ഒടുവില്‍ 25 കിലോ അരിയും വാങ്ങി മടക്കം
    കല്പറ്റ: ഏഴ് മാസം നരകയാതന അനുഭവിച്ചതിന്റെ ഫലം 25 കിലോ അരിയും ഒരു കിണ്ണം കഞ്ഞിയും. വെള്ളാരംകുന്നില്‍ അഡ്വ. ജോര്‍ജ് പോത്തന്റെ സ്ഥലത്ത് കുടില്‍ കെട്ടി താമസിച്ച ആദിവാസികളുടെ അവസ്ഥയാണിത്. കോട്ടത്തറ പൊയില്‍ കോളനിയിലെ ഗോപാലനും ഗീതയും മൂന്ന് മക്കളെ ബന്ധുവീടുകളിലാക്കിയാണ് കുടില്‍ കെട്ടി സമരം ചെയ്യാനെത്തിയത്. മാസങ്ങളായി മണ്ണില്‍ പണിയെടുത്ത് സമ്പാദിച്ച 5,000 രൂപ മുടക്കിയാണ് വെള്ളാരംകുന്നില്‍ ഗോപാലന്‍ താത്കാലിക കുടിലൊരുക്കിയത്. സ്ഥലത്തിന് കുറ്റിയടിച്ചതും ടാര്‍പോളിന്‍ കൊടുത്തതും പാര്‍ട്ടി. മറ്റെല്ലാം സ്വന്തം ചെലവില്‍ ചെയ്തു. ആഴ്ചയില്‍ പത്ത് കിലോ അരി കിട്ടും. കറി വെക്കാന്‍ സാധനം പുറത്തുനിന്ന് വാങ്ങണം. മഴക്കാലത്ത് വെറുംനിലത്ത് കിടന്ന്, അട്ടയുടെ കടിയും തണുപ്പും അനുഭവിച്ചതുമാത്രം മിച്ചം. രണ്ട് മാസത്തിനുള്ളില്‍ ഭൂമി ലഭിക്കുമെന്ന് പറഞ്ഞാണ് ആദിവാസിക്ഷേമ സമിതിയും സി.പി.എം. നേതാക്കളും ഇവിടെ എത്തിച്ചതെന്ന് ഗോപാലന്‍ പറഞ്ഞു. കോട്ടത്തറയില്‍ ഉണ്ടായിരുന്ന വീട് തകര്‍ന്നു. എങ്ങോട്ട് പോകണമെന്ന് അറിയില്ല. ഇനി ഇവര്‍ സമരത്തിന് വിളിച്ചാല്‍....
  • കോടതി വിധി സ്ഥാപനവത്കരണ ശ്രമങ്ങള്‍ക്കുള്ള തിരിച്ചടി
    തിരുവനന്തപുരം: കണ്ണൂര്‍ പാപ്പിനിശ്ശേരി കണ്ടല്‍ പാര്‍ക്കിലെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ തടഞ്ഞുകൊണ്ടുള്ള സുപ്രീംകോടതി വിധി സി.പി.എമ്മിലെ സ്ഥാപനവത്കരണ നീക്കങ്ങള്‍ക്കുള്ള കനത്ത തിരിച്ചടിയാണ്. സി.പി.എം. കണ്ണൂര്‍ ജില്ലാ ഘടകത്തിനാണ് സുപ്രീംകോടതി വിധിയുടെ ആഘാതം പ്രത്യക്ഷത്തില്‍ നേരിടേണ്ടിവരുന്നതെങ്കിലും സംസ്ഥാന നേതൃത്വവും ഇതില്‍നിന്നും മുക്തരാകില്ല. സി.പി.എം. സംസ്ഥാന നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്കുള്ള മേധാവിത്വം തന്നെ കാരണം. പാപ്പിനിശ്ശേരി ഇക്കോ ടൂറിസം സൊസൈറ്റിയുടെ പേരിലാണ് പാര്‍ക്ക് നിര്‍മിച്ചതെങ്കിലും സി.പി.എമ്മിന്റെ സംസ്ഥാന നേതാക്കളാണ് ഇതിന്റെ സംരക്ഷകരും വക്താക്കളുമായി രംഗത്തുവന്നിരുന്നത്. ഒരുകാലത്ത് പരിസ്ഥിതിയുടെയും പ്രകൃതിയുടെയും സംരക്ഷണത്തിന്റെ കുത്തക അവകാശപ്പെട്ടിരുന്ന പാര്‍ട്ടിയാണ് സി.പി.എം. അതേ പാര്‍ട്ടിയെതന്നെ പരിസ്ഥിതി നാശത്തിന്റെ പേരില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന അവസ്ഥയാണ് പാപ്പിനിശ്ശേരിയിലെ കണ്ടല്‍ പാര്‍ക്ക് സൃഷ്ടിച്ചിരിക്കുന്നത്. ഒടുവിലുണ്ടായ സുപ്രീംകോടതി വിധിയുടെ....
  • കുഞ്ഞിന്റെ പിറവി കാണാന്‍ മോഹമെന്ന് ഖനിയില്‍ അകപ്പെട്ട തൊഴിലാളി
    സാന്‍റിയാഗോ: മടങ്ങിയെത്തുമ്പോള്‍ കാണാനായി തന്റെ കുഞ്ഞിന്റെ പിറവി വീഡിയോയിലെടുത്ത് സൂക്ഷിക്കണമെന്ന് ചിലിയിലെ സാന്‍ജോസ് ഖനിയില്‍ കുടുങ്ങിയ തൊഴിലാളി ഏരിയല്‍ ടിക്കോണ. 33 പേരാണ് മൂന്നാഴ്ച മുമ്പ് ഖനിയില്‍ കുടുങ്ങിയത്. 25 വര്‍ഷം മുമ്പ് വിവാഹം കഴിഞ്ഞ ഭാര്യയുടെ കഴുത്തില്‍ ഒരിക്കല്‍ക്കൂടി പള്ളിമുറ്റത്തുവെച്ച് മിന്ന് കെട്ടുമെന്നായിരുന്നു എസ്‌തേബാന്‍ റോജയ്ക്ക് പറയാനുണ്ടായത്. ആഴ്ചകള്‍ക്ക് മുമ്പേ ഖനിയില്‍ കുടുങ്ങിയ ഇവര്‍ക്ക് കുടുംബാംഗങ്ങളോട് ഓരോ മിനിറ്റ് വീതം ടെലിഫോണില്‍ സംസാരിക്കാന്‍ സൗകര്യമൊരുക്കിയപ്പോഴാണ് ഇത്തരം വികാര നിര്‍ഭരമായ മുഹൂര്‍ത്തങ്ങള്‍ക്ക് രക്ഷാപ്രവര്‍ത്തകരും അധികൃതരും സാക്ഷ്യം വഹിച്ചത്. ഇതിനിടെ, തൊഴിലാളികളെ രക്ഷിക്കാനായുള്ള തുരങ്കത്തിന്റെ നിര്‍മാണം ആരംഭിച്ചു. തിങ്കളാഴ്ച രാത്രി വൈകിയാണ് രണ്ടടി വ്യാസമുള്ള തുരങ്കത്തിന്റെ പണി ആരംഭിച്ചത്. 700 മീറ്റര്‍ ആഴത്തില്‍ കുഴിക്കുന്ന തുരങ്കത്തിന്റെ പണി പൂര്‍ത്തിയാവാന്‍ നാല് മാസമെങ്കിലുമെടുക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. രണ്ടടി വ്യാസമുള്ള....
  • thatsmalayalam
  • ഓഹരി: രാവിലെ കുറഞ്ഞു, പിന്നെ കൂടി
    മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി രാവിലെ പരിക്കില്ലാതെയാണ് തുടങ്ങിയതെങ്കിലും പിന്നീട് തകര്‍ന്നു. ഒരു വേളയില്‍ സെന്‍സെക്സ് 200 പോയന്റുവരെ താണു. പക്ഷേ പിന്നീട് ബുള്ളുകള്‍ നല്‍കിയ പിന്തുണയില്‍ വിപണി തകരാതെ നിന്നു. സെന്‍സെക്സ് 17971.12 (-60.99) - നിഫ്ടി 5402.40 (-13.05)റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി മൂന്ന് ശതമാനത്തോളം താണത് മുന്നേറ്റത്തിന് തടയിടുകയായിരുന്നു. ബുള്ളുകളുടെ പിന്തുണ ഉണ്ടായിട്ടും സെന്‍സെക്സിന്
  • കണ്ടല്‍ പാര്‍ക്ക് പ്രവര്‍ത്തനം നിര്‍ത്തണം
    ദില്ലി: കണ്ണൂര്‍ പാപ്പിനിശേരിയിലെ വിവാദ കണ്ടല്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം ഒരു മാസത്തേക്ക് നിര്‍ത്തി വയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. കണ്ടല്‍പാര്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്.നോട്ടീസ് നല്‍കാതെ കണ്ടല്‍ പാര്‍ക്ക് അടച്ചുപൂട്ടാന്‍ ഉത്തരവിട്ട കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടി തെറ്റാണെന്ന് സുപ്രീം കോടതിയുടെ ഉത്തരവിലുണ്ട്.പാര്‍ക്ക്
  • എസ്‍ബിഐ - എസ്‍ബിടി ലയനം ഇപ്പോഴില്ല
    ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെ എസ് ബി ഐയില്‍ ലയിപ്പിയ്ക്കുന്ന നടപടി ഉടനെ ഉണ്ടാവില്ല. മറ്റ് സ്റ്റേറ്റ് ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിയ്ക്കുന്നത് സാവധാനം നടപ്പാക്കാനാണ് ധനമന്ത്രാലയം ഉദ്ദേശിയ്ക്കുന്നത്.മാത്രമല്ല ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടാത്ത സ്റ്റേറ്റ് ബാങ്കുകളെ ലയിപ്പിയ്ക്കാനാണ് ആദ്യം ഉദ്ദേശിയ്ക്കുന്നത്.ലയനം കൊണ്ട് എസ്ബിഐയ്ക്ക് ഉണ്ടാവുന്ന അധിക ചെലവ് കണക്കാക്കേണ്ടതുണ്ടെന്നാണ് ധനമന്ത്രാലയത്തിന്റെ നിലപാട്.
  • മാനേജര്‍ അപമാനിച്ചുവെന്ന് ബാര്‍ ജീവനക്കാരി
    ദില്ലി: ബാര്‍ മാനേജര്‍ അപമാനിച്ചുവെന്ന പരാതിയുമായി ബാര്‍ ഗേള്‍. ദില്ലിയിലെ കോണാട്ട് പ്ലേസിലുള്ള ഒരു ബാറിലെ ജോലിക്കാരിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മണിപ്പൂര്‍ സ്വദേശിയായ യുവതി ദില്ലി പൊലീസില്‍ ലൈംഗികപീഡനം ആരോപിച്ച് പരാതി നല്‍കിയിരിക്കുകയാണ്. ബാറിന്റെ ഒന്നാം നിലയില്‍ താന്‍ തനിച്ചായിരുന്ന സമയത്ത് അവിടേയ്ക്ക് വന്ന മാനേജര്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്നും കസേരയില്‍ ഇരുത്തി ചവിട്ടിത്തള്ളിയെന്നും
  • ലങ്കന്‍ ക്രിക്കറ്റില്‍ മുസ്ലി പവര്‍ വിവാദം
    കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റില്‍ മുസ്ലി പവര്‍ വിവാദം. കേരളത്തിലെ ലൈംഗിക ഉത്തേജക മരുന്നു നിര്‍മ്മാണ കമ്പനിയായ കുന്നത്ത് ഫാര്‍മസ്യൂട്ടിക്കലാണ് വിവാദത്തിന്റെ കാരണക്കാര്‍. ഇവരുടെ മുസ്ലി പവര്‍ എന്ന ലൈംഗിക ഉത്തേജക മരുന്നിന്റെ പ്രമോട്ടര്‍മാരായി ലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ മാറിയിരിക്കുന്നുവെന്നാണ് ആരോപണം. ഇന്ത്യയിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബായ ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ ഓദ്യോഗിക സ്‌പോണ്‍സര്‍മാരായ കുന്നത്ത്് ഫാര്‍മ ഇപ്പോള്‍ ലങ്കയിലെ
  • google news
  • ജുഡീഷ്യല്‍ കസ്റ്റഡി 14 വരെ നീട്ടി - വെബ്‌ദുനിയ
    മലയാള മനോരമജുഡീഷ്യല്‍ കസ്റ്റഡി 14 വരെ നീട്ടിവെബ്‌ദുനിയബാംഗ്ലൂര്‍ സ്ഫോടന പരമ്പര കേസില്‍ പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ ജുഡീഷ്യല്‍ കസ്റ്റഡി സെപ്തംബര്‍ 14 വരെ നീട്ടി. അതേസമയം, മദനിയുടെ ജാമ്യാപേക്ഷ സെപ്തംബര്‍ രണ്ടിന് ബാംഗ്ലൂര്‍ അതിവേഗ ...മഅ്ദനിയുടെ അറസ്റ്റ് : ബാംഗ്ലൂര്‍ എ.സി.പി കൊല്ലം കോടതിയില്‍ ഹാജരാകണംകേരള കൌമുദിമഅദനിയുടെ അറസ്റ്റ്: ഒാംകാരയ്യ ഹാജരാകണംമലയാള മനോരമമഅദനിയുടെ അറസ്റ്റ്: അന്വേഷണോദ്യോഗസ്ഥന്‍ ഹാജരാകണമെന്ന് കോടതിമാതൃഭൂമിThejas Daily -മെട്രോ വാര്‍ത്ത -കേരള ഓണ്‍ ലൈവ്എല്ലാ 13 വാര്‍ത്താ ലേഖനങ്ങളും »
  • വെല്ലുവിളി സ്വീകരിക്കുന്നു - അന്വേഷണം
    മലയാള മനോരമവെല്ലുവിളി സ്വീകരിക്കുന്നുഅന്വേഷണംതിരുവനന്തപുരം : ലോട്ടറി വിവാദത്തില്‍ പരസ്യ സംവാദത്തിനു വെല്ലുവിളിച്ച ധനമന്ത്രി ടി.എം. തോമസ് ഐസക്കിനു പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ മറുപടി. മന്ത്രിയുടെ വെല്ലുവിളി ...സംവാദത്തിന് എെസക്കിന്റെ വെല്ലുവിളി; തയാറെന്ന് ഉമ്മന് ചാണ്ടിമലയാള മനോരമതോമസ് ഐസക്കിന്റെ വെല്ലുവിളി സ്വീകരിയ്ക്കുന്നുവെന്ന് ...വീക്ഷണംഐസക്കിന്റെ വെല്ലുവിളി സ്വീകരിക്കുന്നു:ദാറ്റ്സ് മലയാളംവെബ്‌ദുനിയ -മാതൃഭൂമി -മംഗളംഎല്ലാ 16 വാര്‍ത്താ ലേഖനങ്ങളും »
  • എ.പി.എല്ലുകാര്‍ക്കു റേഷന്‍ വേണ്ട: സുപ്രീം കോടതി - മംഗളം
    മലയാള മനോരമഎ.പി.എല്ലുകാര്‍ക്കു റേഷന്‍ വേണ്ട: സുപ്രീം കോടതിമംഗളംന്യൂഡല്‍ഹി: ദാരിദ്ര്യരേഖയ്‌ക്കു മുകളിലുള്ളവരെ പൊതുവിതരണ സമ്പ്രദായത്തില്‍നിന്ന്‌ ഒഴിവാക്കണമെന്നു സുപ്രീം കോടതി. ഭക്ഷ്യധാന്യങ്ങള്‍ എഫ്‌.സി.ഐ. ഗോഡൗണുകളില്‍ കെട്ടിക്കിടന്നു ...സമ്പന്നര്‍ക്ക് റേഷന്‍ വേണ്ടദാറ്റ്സ് മലയാളംറേഷന്‍: വിധി കേരളത്തിന് ഹാനികരം- പിണറായികേരള കൌമുദിറേഷന്‍ സമ്പ്രദായത്തില്‍ സമ്പന്നര്‍ വേണ്ട: സുപ്രീംകോടതിവെബ്‌ദുനിയമലയാള മനോരമ -മാതൃഭൂമി -വീക്ഷണംഎല്ലാ 23 വാര്‍ത്താ ലേഖനങ്ങളും »
  • ഹൈക്കോടതി ഉത്തരവ്‌: തദ്ദേശഭരണ തെരഞ്ഞെടുപ്പ്‌ ഒറ്റഘട്ടത്തില്‍ ... - മംഗളം
    മലയാള മനോരമഹൈക്കോടതി ഉത്തരവ്‌: തദ്ദേശഭരണ തെരഞ്ഞെടുപ്പ്‌ ഒറ്റഘട്ടത്തില്‍ ...മംഗളംകൊച്ചി: സംസ്‌ഥാനത്തെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ ഒറ്റഘട്ടത്തില്‍ നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. നവംബര്‍ ഒന്നിനു പുതിയ ഭരണ സമിതികള്‍ ...തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടത്തണംവെബ്‌ദുനിയപഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടത്താന്‍ ഹൈക്കോടതി ...കേരള കൌമുദി2 ഘട്ടമായി നടത്തുന്നതു പ്രായോഗികമല്ലഅന്വേഷണംമാതൃഭൂമി -മലയാള മനോരമ -Thejas Dailyഎല്ലാ 34 വാര്‍ത്താ ലേഖനങ്ങളും »
  • ജില്ലാ, സംസ്‌ഥാന സഹകരണ ബാങ്ക്‌ ജീവനക്കാര്‍ക്ക്‌ പെന്‍ഷന്‍ - മംഗളം
    Thejas Dailyജില്ലാ, സംസ്‌ഥാന സഹകരണ ബാങ്ക്‌ ജീവനക്കാര്‍ക്ക്‌ പെന്‍ഷന്‍മംഗളംതിരുവനന്തപുരം: സംസ്‌ഥാനത്തെ ജില്ലാ, സംസ്‌ഥാന സഹകരണ ബാങ്ക്‌ ജീവനക്കാര്‍ക്കു പെന്‍ഷന്‍ അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി. ആറായിരത്തോളം വരുന്ന ജീവനക്കാര്‍ക്ക്‌ ഇതിന്റെ പ്രയോജനം ...സഹ. മേഖലയിലെ എല്ലാ ജീവനക്കാര്‍ക്കും പെന്‍ഷന്‍കേരള കൌമുദിസഹകരണസംഘം ജീവനക്കാര്‍ക്ക് പെന്‍ഷന്‍വെബ്‌ദുനിയസംഘം ജീവനക്കാര്‍ക്കും പെന്‍ഷന്‍മെട്രോ വാര്‍ത്തമാതൃഭൂമി -ഔര്‍ കേരള -Thejas Daily (പത്രക്കുറിപ്പ്) (ബ്ലോഗ്)എല്ലാ 14 വാര്‍ത്താ ലേഖനങ്ങളും »
  • veekshanam
  • ഡോ. സെബാസ്റ്റ്യന്‍ പോളിനെതിരെ ദേശാഭിമാനി
    തിരുവനന്തപുരം: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം സീറ്റിലേക്ക്‌ പരിഗണിക്കാതിരുന്നതിനെ തുടര്‍ന്ന്‌ പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന മുന്‍ എം പി ഡോ. സെബാസ്റ്റ്യന്‍ പോളിനെതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍ട്ടി പത്രം. ഇന്നലെ ഇറങ്ങിയ ദേശാഭിമാനി പത്രത്തിന്റെ നാലാം പേജിലാണ്‌
  • ഇടതുസര്‍ക്കാര്‍ നിര്‍ബന്ധിച്ചാലും വീട്ടുകരം വര്‍ധിപ്പിക്കാന്‍ കൂട്ടുനില്‍ക്കില്ല: ഉമ്മന്‍
    തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ എത്രസമ്മര്‍ദ്ദം ചെലുത്തിയാലും വീട്ടുകരം വര്‍ദ്ധിപ്പിച്ച തീരുമാനം യു ഡി എഫ്‌ ഭരണം നടത്തുന്ന തൃത്താല പഞ്ചായത്തുകളില്‍ നടപ്പാക്കില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി മുന്നറിയിപ്പ്‌ നല്‍കി. ബസ്‌ ചാര്‍ജ്‌,
  • തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ നിശ്ചലമാക്കി: ചെന്നിത്തല
    തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിശ്ചലാവസ്ഥയിലാക്കിയ സര്‍ക്കാരാണ്‌ കേരളം ഭരിക്കുന്നതെന്ന്‌ കെ പി സി സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല ആരോപിച്ചു. തൃത്താല പഞ്ചായത്തുകളുടെ കടക്കല്‍ കത്തിവെയ്ക്കുന്ന നടപടിയാണ്‌ സര്‍ക്കാര്‍ തുടരുന്നതെന്നും അദ്ദേഹം
  • സംസ്ഥാനത്ത്‌ ക്രമസമാധാനനില തകര്‍ന്നു: മുസ്ലിം ലീഗ്‌
    കോഴിക്കോട്‌: കേരളത്തില്‍ വര്‍ധിച്ചുവരുന്ന അക്രമരാഷ്ട്രീയത്തിലും ഗുണ്ടായിസത്തിലും കോഴിക്കോട്ട്‌ ചേര്‍ന്ന മുസ്ലിം ലീഗ്‌ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ശക്തമായി പ്രതിഷേധിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും അഭിമാനത്തിനും സംരക്ഷണം നല്‍കേണ്ട ബാധ്യത നിര്‍വഹിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍
  • ലാവ്ലിന്‍ കേസില്‍ പിണറായി ഹാജരായില്ല
    കൊച്ചി: എസ്‌.എന്‍.സി ലാവ്ലിന്‍ കേസില്‍ അഞ്ച്‌ പ്രതികള്‍ക്ക്‌ എറണാകുളം സി.ബി.ഐ കോടതി ജാമ്യം അനുവദിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, വൈദ്യുതി ബോര്‍ഡ്‌ മുന്‍ ഫിനാന്‍സ്‌ അഡ്വൈസര്‍ കെ.ജി രാജശേഖരന്‍ നായര്‍ എന്നിവര്‍ക്ക്‌
Entertainment Go to Top of the Page
  • thatsmalayalam
  • ആസിഫിനെ നായകനാക്കില്ലെന്ന് കൈതപ്രം
    കൊച്ചി: കോഴ വിവാദത്തില്‍ കുടുങ്ങിയ പാക് ക്രിക്കറ്റ് താരം മുഹമ്മദ് ആസിഫിനെ തന്റെ സിനിമയില്‍ അഭിനയിപ്പിക്കില്ലെന്ന് കൈതപ്രം. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ പാകിസ്താനില്‍ നിന്നുള്ള ക്രിക്കറ്റ് താരത്തെ അഭിനയിപ്പിക്കണമെന്ന ആഗ്രഹത്തെ തുടര്‍ന്നാണ് ആസിഫിനെ അഭിനയിപ്പിക്കാന്‍ തീരുമാനിച്ചത്.ഒക്‌ടോബര്‍ ആദ്യവാരം ഷൂട്ടിംഗ് ആരംഭിക്കാനിരുന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനായി ആസിഫ് കേരളത്തില്‍ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ തുടര്‍ച്ചയായി വിവാദങ്ങളില്‍
  • മീരാ ജാസ്മിന്‍-രാജേഷ് വിവാഹം ഉടന്‍
    നടി മീരാ ജാസ്മിനും മാന്‌ഡൊലിന്‍ വിദഗ്ധന്‍ യു രാജേഷും തമ്മിലുള്ള വിവാഹം ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. നേരത്തേ ഇവരുടെ വിവാഹം നടന്നെന്നും പിന്നീട് ഇവര്‍ തമ്മിലുള്ള പ്രണയം പരാജയപ്പെട്ടുവെന്നുമെല്ലാം ഗോസിപ്പുകളുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായില്ലെന്നു മാത്രമല്ല എത്രയും പെട്ടെന്ന് വിവാഹിതരാകാന്‍ തീരുമാനിയ്ക്കുകയും ചെയ്തിരിക്കുകയാണ്. രാജേഷ് തന്നെയാണ് വിവാഹക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. വിവാഹശേഷം അഭിനയം തുടരണമോയെന്ന കാര്യം മീരയ്ക്കുതന്നെ തീരുമാനിയ്ക്കാമെന്നും രാജേഷ്
  • മമ്മൂട്ടിയുടെയും ലാലിന്റെയും തലയെടുത്തു
    മമ്മൂട്ടിയുടെ പുതിയ ചിത്രമായ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റിന്റെയും മോഹന്‍ലാല്‍ ചിത്രമായ ശിക്കാറിന്റെ പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു. കൊച്ചി നഗരത്തില്‍ പ്രദര്‍ശിപ്പിച്ച ഫഌക്‌സ് ബോര്‍ഡുകളില്‍ പലതും സൂപ്പര്‍താരങ്ങളുടെ തലവെട്ടിമാറ്റിയ നിലയിലാണ്. 'അപൂര്‍വരാഗം' എന്ന സിനിമയുടെ പോസ്റ്ററിലുള്ള സംവിധായകന്‍ സിബി മലയിലിന്റെ ചിത്രത്തിന്റെ തലയും വ്യാപകമായി കുത്തിക്കീറിയിട്ടുണ്ട്. 'പാട്ടിന്റെ പാലാഴി'യുടെ പോസ്റ്ററില്‍ മീരാ ജാസ്മിന്റെ തലക്കാണ് പലയിടത്തും
  • വിനീതിന് പ്രണയം; വിവാഹം ഉടന്‍
    നടനും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന് പ്രണയം. വിനീത് തന്നെയാണ് ഒരു അഭിമുഖത്തില്‍ തനിയ്‌ക്കൊരു പ്രണയിനിയുള്ളകാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പ്രണയത്തിന് വീട്ടുകാരുടെ പച്ചക്കൊടി കിട്ടിക്കഴിഞ്ഞെന്നും വിവാഹം ഉടനുണ്ടാകുമെന്നും വിനീത് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ കഥാപാത്രം ആരാണെന്നുമാത്രം വിനീത് പറഞ്ഞില്ല. പക്ഷേ കാമുകി ചലച്ചിത്രലോകത്തുനിന്നല്ലെന്നും ചെന്നൈയ്ക്ക് എന്‍ജിനീയറിങിന് കൂടെപ്പഠിച്ചകുട്ടിയാണെന്നുമാത്രം വിനീത് വ്യക്തമാക്കിയിട്ടുണ്ട്. തന്റെ കഥാപാത്രങ്ങളെക്കുറിച്ചും ഗാനങ്ങളെക്കുറിച്ചും പുതിയ ചിത്രത്തെക്കുറിച്ചുമെല്ലാം
  • നമിത 14 ചിത്രങ്ങള്‍ വേണ്ടെന്ന് വച്ചു
    കുറേക്കാലമായി അഭിനയത്തില്‍ നിന്നും മാറിനില്‍ക്കുകയാണ് തെന്നിന്ത്യയുടെ മാദകതാരം നമിത. വര്‍ഷത്തില്‍ പതിനാലു ചിത്രങ്ങളിലേയ്ക്ക് വന്ന ക്ഷണം നമിത നിരസിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. എല്ലാ ചിത്രങ്ങളും ഉപേക്ഷിച്ചത് തിരക്കഥയിലെ പോരായ്മകള്‍ കൊണ്ടാണെന്നാണ് കേള്‍ക്കുന്നത്. ഹൂ, സിംഹ എന്നീ ചിത്രങ്ങളുടെ റിലീസിന് ശേഷം നമിതയുടെതായി ഒരു ചിത്രംപോലും പുറത്തിറങ്ങിയിട്ടില്ല. ഏതെങ്കിലും ചിത്രത്തില്‍ നമിതയെ കരാര്‍ ചെയ്ത വാര്‍ത്തകളും പുറത്തുവന്നിട്ടില്ല. മാധ്യമങ്ങളും
  • webdunia
  • അമിതാഭിനയത്തില്‍ മുങ്ങിയ പാട്ടിന്‍റെ പാലാഴി
    ഡോക്‌ടര്‍ രാജേന്ദ്രബാബുവിന്‍റെ തിരക്കഥയില്‍ രാജീവ് അഞ്ചല്‍ സംവിധാനം ചെയ്തിരിക്കുന്ന പാട്ടിന്‍റെ പാലാഴി ഒരു മോശം ചിത്രമാകുന്നതിന് ഒരു കാരണം നായികാകഥാപാത്രത്തിന്‍റെ അമിതാഭിനയമാണ്. അഭിനയത്തിന്‍റെ ഒന്നാമത്തെ രീതി (കഥാപാത്രത്തിനുള്ളിലേക്ക് അഭിനേതാവ് ആവേശിക്കുന്ന രീതി) പരീക്ഷിക്കുന്ന മീരയുടെ അഭിനയശൈലിയാണ് പാട്ടിന്‍റെ പാലാഴിയുടെ ഏറ്റവും വലിയ മൈനസ് പോയിന്‍റ്...
  • ഒരു വിവാഹാലോചന
    ജോപ്പന്‍: ഞാന്‍ നിന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു ശകുന്തളേ ശകുന്തള: പക്ഷേ എനിക്ക് നിങ്ങളെക്കാള്‍ ഒരു വയസ് കൂടുതലുണ്ട്. ജോപ്പന്‍: അതു സാരമില്ല കല്യാണം അടുത്ത വര്‍ഷം നടത്തിയാല്‍ മതി
  • ജോപ്പന്‍ വിദേശിയാണോ?
    വിദേശ പര്യടനം കഴിഞ്ഞ് നാട്ടില്‍ മടങ്ങിയെത്തിയ ജോപ്പന്‍ ഭാര്യ ശകുന്തളയോട് ചോദിച്ചു, “ എടീ, എന്നെ കണ്ടാല്‍ ഒരു വിദേശിയാണെന്ന് തോന്നുമോ?” ശകുന്തള: ഇല്ല, എന്താ ചേട്ടാ അങ്ങനെ ചോദിച്ചത്? ജോപ്പന്‍: ഞാന്‍ അമേരിക്കയിലായിരുന്നപ്പോള്‍ ഒരു മദാമ്മ എന്നെ കണ്ട് ഞാന്‍ ഒരു വിദേശിയാണോ എന്ന് ചോദിച്ചു
  • പൂവ് എറിഞ്ഞ ഭാര്യ
    ജോപ്പന്‍: എന്നെ ഇന്നലെ ഭാര്യ റോസാ പൂവ് കൊണ്ട് എറിഞ്ഞു ജംഗ്പങ്കി: നീയൊരു ഭാഗ്യവാന്‍ തന്നെ ജോപ്പന്‍: അതെ, ഭാഗ്യമുള്ളത് കൊണ്ടാണല്ലോ ചെടിച്ചട്ടിക്ക് പകരം അവളുടെ കൈയില്‍ പൂവ് കിട്ടിയത് !
  • വളര്‍ത്തുനായ അതിസമര്‍ത്ഥന്‍
    ജോപ്പന്‍: എന്‍റെ വളര്‍ത്തുനായ അതിസമര്‍ത്ഥനാണ്. രാത്രിയില്‍ സംശയമുള്ളത് എന്തെങ്കിലും കണ്ടാല്‍ അവന്‍ കുരച്ച് ബഹളം വെയ്ക്കും ജംഗ്പങ്കി: അപ്പോള്‍ അവന്‍ രാത്രി ഉറങ്ങാറില്ലെ? ജോപ്പന്‍: ഉറങ്ങില്ലെന്നോ, അവന്‍ നല്ല ഉറക്കമായിരിക്കും. എന്തെങ്കിലും ശബ്‌ദം കേള്‍ക്കുമ്പോള്‍ ഞാന്‍ അവനെ തട്ടി വിളിക്കും. അപ്പോള്‍ അവന്‍ ചാടി എഴുന്നേറ്റ് എന്നെ നോക്കി കുരയ്ക്കും !
  • India Glitz
  • Pazhassi to Fukuoka
    Last years blockbuster, Pazhassiraja has been selected to the famous Fukuoka Film Festival. The movie is selected to the competition section of the film festival which starts this 17th of September...
  • Shruthy Hassan Injured
    Shruthi Hassan, the actor daughter of Kamal Hassan got injured while she was shooting for her latest movie 7 am Arivu’, going on at the Velachery -Tambaram road, near Chennai...
  • Sridevi Special Gallery [Gallery]
  • Mohanlal agrees Hindi film for Priyan
    Mohanlal who is otherwise not interested in doing Hindi films has agreed to do one for Priyadarshan purely for personal friendship....
  • Sarath Kumar in Dileep Production
    Tamil super star Sarath Kumar has bagged his first full length role in a Malayalam film. Ha has been sighed for the film ‘Metro’ to be produced by Dileep...
  • Malayalam Blogs
  • Sudheernath: കേരളാ ലോട്ടറി ഇനി ബുധനാഴ്‌ച മാത്രം
  • Workers' Forum Team: കാച്ചിയില്‍നിന്ന് പര്‍ദയിലേക്കുള്ള ദൂരം
    എന്റെ നാല്‍പ്പത്തിയൊമ്പതാം വയസ്സിലാണ്, വെല്ലിമ്മ-ഉമ്മയുടെ ഉമ്മ-മരിച്ചത് (2005). വെല്ലിമ്മയ്ക്ക് എണ്‍പത് വയസ്സെങ്കിലും കഴിഞ്ഞിരിക്കണമപ്പോള്‍. വെല്ലിമ്മയ്ക്കോ മറ്റുള്ളവര്‍ക്കോ വെല്ലിമ്മയുടെ വയസ്സ് കൃത്യമായറിയില്ലായിരുന്നു. എന്നാല്‍ മരിക്കുന്നതുവരെയും വെല്ലിമ്മയ്ക്ക് ഒരേയൊരു വേഷമായിരുന്നു; വെളുത്ത കാച്ചിയും വെള്ളക്കുപ്പായവും വെളുത്ത പുതപ്പും. പുറത്തുപോകുമ്പോള്‍ ഇതാണ് വേഷം. കാച്ചിയ്ക്ക് നീലയോ പച്ചയോ മെറൂണോ കരയുണ്ടാകും. കുപ്പായത്തിന്റെ കഴുത്തിലും കൈയറ്റത്തും വര്‍ണനൂലുകള്‍കൊണ്ട്, വെല്ലിമ്മതന്നെ നടത്തിയ തുന്നല്‍പ്പണികളുണ്ടാവും. മൂന്നു നാല് മീറ്ററോളം നീളമുള്ള നേര്‍ത്ത പുതപ്പുകൊണ്ട് തലയും മാറിടവും കൈയറ്റംവരെയും മറയ്ക്കുന്നു. പിന്‍ഭാഗവും പുതപ്പിനുള്ളില്‍ അത്ഭുതകരമായി മറഞ്ഞിരിക്കും. കേരളത്തില്‍ മറ്റൊരിടത്തും ഈ വേഷം കണ്ടിട്ടില്ല. കോഴിക്കോട്ടെ തീരപ്രദേശമായ കുറ്റിച്ചിറ, ഇടിയങ്ങര, കുണ്ടുങ്ങല്‍, എണ്ണപ്പാടം ദേശങ്ങള്‍ ചേര്‍ന്ന തെക്കേപ്പുറത്തെ സ്ത്രീകളുടെ പൊതുവേഷമായിരുന്നു ഇത്. വിവിധ ഭൂഖണ്ഡങ്ങളിലെ യാത്രകള്‍ക്കിടയില്‍ ഒരിടത്തും ഈ മുസ്ലിംവേഷം കണ്ടിട്ടില്ല. ഒരല്‍പ്പം സമാനതയുള്ള വേഷം കണ്ടത്, ഇന്തോനേഷ്യയിലെ മിനന്‍കാബാകു സമൂഹത്തിലാണ്. കോഴിക്കോട്ടെ മുസ്ലിം സ്ത്രീകളെപ്പോലെ വീടിനകത്ത് അവര്‍ ഒരു വെളുത്ത തട്ടമാണ് മടക്കിയിട്ട് തലയിലണിഞ്ഞിരുന്നത്. ആഘോഷവേളകളില്‍പ്പോലും വെല്ലിമ്മക്കോ കോഴിക്കോട്ടെ തെക്കേപ്പുറത്തെ മറ്റു സ്ത്രീകള്‍ക്കോ വേറൊരു വേഷം കണ്ടിട്ടില്ല. ഒരേയൊരു വേഷം. ലോകത്തൊരു മുസ്ലിം സമൂഹത്തിലുമില്ലാത്ത വേഷം. കോഴിക്കോട്ടോ പരിസരങ്ങളിലോ കേരളത്തില്‍തന്നെയുമോ സ്ത്രീകള്‍ പര്‍ദയണിഞ്ഞിരുന്നില്ല. തങ്ങള്‍ (സയ്യിദ്) വംശത്തില്‍പ്പെട്ടവരിലെ സ്ത്രീകളില്‍ ചിലര്‍ പര്‍ദ ധരിക്കുന്നത് കണ്ടിരുന്നു. അതും വെളുത്ത പര്‍ദ. കറുത്ത പര്‍ദ മൂന്ന് ദശാബ്ദങ്ങള്‍കൊണ്ട് ഗള്‍ഫ് കുടിയേറ്റവും പര്‍ദക്കച്ചവടക്കാരും മുസ്ലിം സംഘടനകളും കേരളത്തിലെ ചില മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ നടപ്പില്‍ വരുത്തിയ വേഷമാണ്. മുസ്ലിം മാനേജ്മെന്റുകള്‍ നടത്തുന്ന കോളേജുകളില്‍ മുപ്പതുവര്‍ഷം മുമ്പ് പര്‍ദയണിഞ്ഞ ഒരൊറ്റ വിദ്യാര്‍ഥിപോലും ഉണ്ടായിരുന്നില്ല. ഇന്നും അഞ്ചോ പത്തോ ശതമാനത്തിനപ്പുറം കറുത്ത പര്‍ദക്കാരെ കാണാനുമില്ല. കോഴിക്കോട്ടെ തീരപ്രദേശത്തുനിന്നും ഏറെ വ്യത്യസ്തമായിരുന്നില്ല ഉള്‍പ്രദേശങ്ങളിലെ മുസ്ലിം സ്ത്രീവേഷം. കാച്ചിയുടെ നിറത്തിലോ, കുപ്പായത്തിന്റെ വലുപ്പത്തിലോ വ്യത്യാസം കണ്ടേക്കും. തലശ്ശേരിയിലും കണ്ണൂരിലുമുള്ള മുസ്ലിംസ്ത്രീകള്‍ ഇടുങ്ങിയ, ചിലപ്പോള്‍ മേലൊട്ടിയ വെള്ളക്കുപ്പായമാണ് ധരിച്ചിരുന്നത്. മലപ്പുറം ഭാഗങ്ങളില്‍ മേലൊട്ടിയ കുപ്പായവും വിവിധ നിറങ്ങളിലുള്ള കാച്ചിയും ഉടുത്തിരുന്നു. കേരള മുസ്ലിങ്ങള്‍ക്കിടയില്‍ ഒരു പൊതുവേഷം ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത. ലോകത്തിലെ മുസ്ലിങ്ങള്‍ക്ക് ഒരുകാലത്തും ഒരൊറ്റ വേഷമായിരുന്നില്ല; ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും. നിര്‍ബന്ധമല്ലാത്ത, എന്നാല്‍ മതപരമായി പ്രതിഫലം കിട്ടിയേക്കാവുന്ന, താടിപോലും ലോകത്തെ എല്ലാ മുസ്ലിം പുരുഷന്മാരും ഏകതാനവേഷമായി സ്വീകരിച്ചിരുന്നില്ല. സ്വീകരിക്കാതെ പോയതിനെ വിമര്‍ശിക്കുകയോ വിലക്കുകയോ ചെയ്തിട്ടുമില്ല. ഇങ്ങനെ ഉസ്ബക്കിസ്ഥാനിലെയും സുഡാനിലെയും മലേഷ്യയിലെയും ഇന്ത്യയിലെയും സൌദി അറേബ്യയിലെയും മുസ്ലിങ്ങള്‍, സ്ത്രീ-പുരുഷന്മാര്‍ വേഷംകൊണ്ട് മാത്രമല്ല ജീവിത രീതികള്‍കൊണ്ടും ഇണങ്ങിയും പിണങ്ങിയും കിടന്നു. ഏകദൈവത്തിലുള്ള വിശ്വാസം, അന്ത്യപ്രവാചകന്‍ മുഹമ്മദിലുള്ള വിശ്വാസം, ഖുര്‍ആന്‍ വേദഗ്രന്ഥമാണെന്നതിലുള്ള വിശ്വാസം, അഞ്ചുനേര നമസ്കാരത്തിലുള്ള ആചരണം, ഹജ്ജ്കര്‍മത്തിലുള്ള വിശ്വാസം, റമദാന്‍ വ്രതത്തിലും രണ്ടു പെരുന്നാളുകളിലുമുള്ള ആഘോഷം തുടങ്ങിയവയിലെ സമാനതകള്‍ക്കപ്പുറം, ലോകത്തുള്ള മുസ്ലിം സമൂഹങ്ങളൊക്കെയും സാമൂഹിക സാംസ്കാരിക തലങ്ങളില്‍ വേര്‍പെട്ടുകഴിഞ്ഞു. ഇപ്പോഴും അങ്ങനെതന്നെ കഴിഞ്ഞുപോരുന്നു. മരുമക്കത്തായത്തോട് (Matriliny) ചേര്‍ന്ന പുതിയാപ്പിള സമ്പ്രദായം (Visiting Husband System) മറ്റൊരു ഉദാഹരണമാണ്. അടിസ്ഥാനപരമായി പുരുഷകേന്ദ്രീകൃത കുടുംബവ്യവസ്ഥയെയാണ് ഇസ്ലാം വിഭാവനം ചെയ്യുന്നത്. കുടുംബഘടന, ധര്‍മങ്ങള്‍ (structure and functions) എന്നിവയിലും പുരുഷകേന്ദ്രീകൃതമോ പുരുഷാധിപത്യപരമോ (patriarchal) ആയ സമ്പ്രദായങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ലോക മുസ്ലിങ്ങളില്‍ മഹാഭൂരിപക്ഷം ഈ വ്യവസ്ഥയും അതിനോടു ചേര്‍ന്ന സമ്പ്രദായങ്ങളെയുമാണ് പിന്തുടരുന്നതും. ഇന്ത്യയിലെ മുസ്ലിങ്ങളില്‍ തൊണ്ണൂറ്റിയൊമ്പത് ശതമാനവും മക്കത്തായ (Patriliny) സമ്പ്രദായം തന്നെയാണ് പിന്തുടരുന്നത്. കേരളത്തിലും ലക്ഷദ്വീപുകളിലും കര്‍ണാടകയിലെ നവായത്ത് മുസ്ലിങ്ങള്‍ക്കിടയിലും ഗുജറാത്തിലെ ചില തീരപ്രദേശ മുസ്ലിം സമൂഹങ്ങളിലുമാണ് മരുമക്കത്തായ സമ്പ്രദായം ആചരിച്ചിരുന്നത്. ഉത്തരകേരളത്തിലെ ഏതാനും ചില പ്രദേശങ്ങളിലും ലക്ഷദ്വീപുകളിലും മാത്രമേ മരുമക്കത്തായത്തിന്റെ ചില അരികുകള്‍ ഇപ്പോള്‍ പിന്തുടരുന്നുള്ളൂ. പുതിയാപ്പിള സമ്പ്രദായവും അതിനോടു ചേര്‍ന്ന ആചാരങ്ങളും ഇപ്പോഴും ലക്ഷദ്വീപ്, കണ്ണൂര്‍, തലശ്ശേരി, മാഹി, വടകര, കൊയിലാണ്ടി, കോഴിക്കോട് തെക്കേപ്പുറം ഭാഗങ്ങളില്‍ പിന്തുടരുന്നുണ്ട്. വിവാഹാനന്തരം ഇവിടങ്ങളിലെ സ്ത്രീകള്‍ ഉമ്മയോടൊപ്പമാണ് കഴിയുന്നത്. മകള്‍ക്കും ഭര്‍ത്താവിനും രാപ്പാര്‍ക്കാന്‍ കഴിവതും ഭംഗിയും ചെലവേറിയതുമായ ഒരു അറ ഒരുക്കിക്കൊടുക്കുന്നുണ്ട്. ഭര്‍ത്താവ് രാത്രിസന്ദര്‍ശകനായി ഭാര്യവീട്ടിലെത്തുന്നു. രാവിലെ മടങ്ങുന്നു. സ്വത്ത് സംബന്ധമായ കാര്യങ്ങളില്‍ ചിലര്‍ ഇസ്ലാമിക നിയമം പാലിക്കുമ്പോഴും, ഈ സമ്പ്രദായത്തോടു ചേര്‍ന്ന ആചാരാഘോഷങ്ങളൊക്കെയും വിടാതെ പിന്‍പറ്റുന്നുണ്ട്. പലതും അടുത്തകാലത്ത് പൂര്‍വാധികം ശക്തിയോടെ തിരിച്ചുവന്നിട്ടുപോലുമുണ്ട്. സൂക്ഷ്മ വിശകലനത്തില്‍ കേരളത്തിലെ മുസ്ലിം ജീവിതത്തില്‍ പ്രാദേശികമോ പ്രാചീനമോ ആയ സാമൂഹികസത്തകളുടെ സ്വാധീനം കാണാനാകും. സാമൂഹിക സാംസ്കാരികതലങ്ങളിലെ കൊടുക്കലും വാങ്ങലും വേറിട്ട് നില്ക്കുന്ന ഒരു മുസ്ലിം സമൂഹമാക്കി മാറ്റാന്‍ കാരണമാക്കിയിട്ടുമുണ്ട്. കേരളീയ വാസ്തുശില്പ കലാരീതിയില്‍ പള്ളി പണിതതും, നേര്‍ച്ചകള്‍ക്ക് രൂപവും ഭാവവും നല്കിയതും, മുണ്ടും കുപ്പായവുമണിഞ്ഞതും, ചോറും കറിയും പ്രധാന ഭക്ഷണമാക്കിയതുമെല്ലാം ഈ ആദാനപ്രദാന പ്രക്രിയകൊണ്ടുതന്നെയാണ്. പുതുവിശ്വാസത്തെ ഏറ്റുവാങ്ങുമ്പോഴും ഒരു ജനതയ്ക്കും നൂറ്റാണ്ടുകളായി വേരോടിക്കിടക്കുന്ന സാമൂഹികതലങ്ങളെ പാടെ നിരാകരിക്കാന്‍ കഴിയുന്നില്ല. കേരളീയ ജീവിതത്തില്‍ നിന്നുള്ള ഈ സ്വാംശീകരണം ഇവിടെ ഉരുത്തിരിഞ്ഞുവന്ന മുസ്ലിങ്ങള്‍ നടത്തിയതുപോലെ അറേബ്യക്ക് പുറത്തുള്ള എല്ലാ മുസ്ലിം സമൂഹങ്ങളും നടത്തിയിട്ടുണ്ട്. നിരാകരിക്കാനാവാത്ത സാമൂഹികാവസ്ഥയില്‍നിന്നാണ് ബഹുസ്വരത ലോകത്തെവിടെയും ഒരു യാഥാര്‍ഥ്യമായി നിലകൊണ്ടത്. ഇപ്പോള്‍ നിലനില്ക്കുന്നതും. കേരളത്തിലെ ക്രൈസ്തവര്‍ക്കിടയിലും ഈ ആദാനപ്രദാന പ്രക്രിയ ഉണ്ടാക്കിയ സാമൂഹികാവസ്ഥയെ പ്രകടമാക്കിയിട്ടുണ്ട്. ആദ്യകാല ക്രൈസ്തവ സമുദായങ്ങളുടെ വേറിട്ട അവസ്ഥ യൂറോപ്പില്‍നിന്നെത്തിയ ക്രൈസ്തവര്‍ക്ക്, പറങ്കികള്‍ക്ക് പ്രത്യേകിച്ചും, അനിഷ്ടം വരുത്തിയതും 'തെക്കും ഭാഗക്കാരും വടക്കും ഭാഗക്കാരു'മായ സിറിയന്‍ ക്രിസ്ത്യാനികളെ മാറ്റിയെടുക്കാന്‍ നടത്തിയ ശ്രമം കേരളചരിത്രത്തിലുണ്ട്. പോപ്പ് ഇന്ത്യയിലേക്ക് ആര്‍ച്ച് ബിഷപ്പായി അലക്സി മെനസിസിനെ നിയമിച്ചപ്പോള്‍, 1599 ല്‍ ഉദയംപേരൂര്‍ സുന്നഹദോസ് വിളിച്ചുചേര്‍ത്ത് പോര്‍ച്ചുഗീസ് മെത്രാന്മാരുടെ നേതൃത്വത്തില്‍ കുര്‍ബാന, പ്രാര്‍ഥന തുടങ്ങിയവക്ക് ഏകമുഖസ്വഭാവം നല്കാന്‍ ശ്രമിച്ചതുമാണ്. 1653 ല്‍ മതാചാരങ്ങള്‍ക്ക് മീതെ നടത്താന്‍ ശ്രമിച്ച ആധിപത്യത്തെയും റോമന്‍ കത്തോലിക്കാസഭയുടെ മേധാവിത്വത്തെയും സുറിയാനികള്‍ ചോദ്യം ചെയ്യുകയുമുണ്ടായി. മട്ടാഞ്ചേരിയില്‍ നടന്ന കൂനന്‍കുരിശ് സംഭവം ബഹുസ്വരതക്കുവേണ്ടിയുള്ള മുറവിളികൂടിയായിരുന്നു. മലങ്കര സുറിയാനികള്‍ ഇന്നും റോമന്‍ കത്തോലിക്കരുമായി വേര്‍പിരിഞ്ഞ് നില്‍ക്കുന്നതും കത്തോലിക്കരില്‍തന്നെ ലാറ്റിന്‍ കത്തോലിക്കര്‍ പ്രത്യേക വിഭാഗമായി കഴിയുന്നതും സാമൂഹിക യാഥാര്‍ഥ്യമാണ്. ഇസ്രയേലിലേക്ക് കപ്പല്‍ കയറുന്നതുവരെയും കേരളത്തിലെ ജൂതന്മാര്‍ക്കിടയിലും വിഭാഗീയതയുടെ വൈജാത്യഭാവങ്ങള്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. കേരളീയ മുസ്ലിങ്ങള്‍ക്കിടയിലെ ഈ സാമൂഹികാവസ്ഥക്കെതിരെയാണ് പാന്‍ ഇസ്ലാമിസം ആക്രോശം മുഴക്കുന്നത്. പര്‍ദയിലും മീശയില്ലാതാടിയിലും നിര്‍ബന്ധം ചെലുത്തി കേരളീയ മുസ്ലിം സാമൂഹികതയെ ഏകമുഖമാക്കാന്‍ ശ്രമിക്കുന്നതിന് കാല്‍നൂറ്റാണ്ടിന്റെ ചരിത്രമേ കാണാനുള്ളൂ. മുസ്ലിം സ്ത്രീകള്‍ക്ക് ഒരാഗോളവേഷം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന പാന്‍ ഇസ്ലാമിസം പുരുഷന്മാര്‍ക്ക് ഒരേകവേഷം നിര്‍ബന്ധിക്കുന്നില്ലെന്നത് കൌതുകകരമായ കാര്യമാണ്. പര്‍ദയെ ആഗോള മുസ്ലിം സ്ത്രീവേഷമാക്കാന്‍ ശ്രമിക്കുന്നവര്‍ അറബികളെപ്പോലെ നീളക്കുപ്പായവും ശിരോവസ്ത്രവുമിട്ട് നടക്കണമെന്നോ, പത്താന്‍കാരെപ്പോലെ വേഷംകെട്ടി കഴിയണമെന്നോ, മീശവെടിപ്പാക്കി വെട്ടിവെടിപ്പാക്കാത്ത താടിയും തലയില്‍ തൊപ്പിയുമായി ജീവിക്കണമെന്നോ വാശിപിടിക്കുന്നില്ല. ആഗോള മുസ്ലിം പുരുഷന് ഇക്കാര്യത്തില്‍ ചില ഇളവുകളനുവദിച്ചുകൊണ്ടുള്ള ഉദാരത പാന്‍ ഇസ്ലാമിസ്റ്റുകളും വച്ചുപുലര്‍ത്തുന്നുണ്ട്. കേരളീയ പുരുഷ മുസ്ലിങ്ങളുടെ മഹാഭാഗ്യം. ഉയരുന്ന പ്രധാന ചോദ്യങ്ങള്‍ പലതാണ്: പ്രവാചക കാലത്തുതന്നെ കേരളത്തില്‍ വേരോടിയ മുസ്ലിങ്ങള്‍ താടിയും തൊപ്പിയും വേഷത്തിന്റെ ഭാഗമാക്കാത്തതിന്റെ പേരില്‍ അനിസ്ലാമിക വേഷമാണോ ധരിച്ചിരുന്നത്? പര്‍ദയണിയാത്ത കേരളീയ മുസ്ലിം സ്ത്രീകള്‍ക്ക് സ്വര്‍ഗം നിരാകരിക്കപ്പെടുമെന്നാണോ മുസ്ലിം തീവ്രപക്ഷം കരുതുന്നത്? സന്ധ്യാനേരം ദീപംകത്തിച്ച് നഫീസത്തുമാല പാടിയതുകൊണ്ട് അത് നടന്ന മുസ്ലിം വീടുകളിലന്ന് രാപ്പാര്‍ത്തവരെല്ലാം നരകത്തിലേക്ക് പാസ്പോര്‍ട്ട് ലഭിച്ചവരാണെന്നാണോ തീവ്രപക്ഷം വിധിയെഴുതുന്നത്? ഈ ആചാരങ്ങളും അനുഷ്ഠാനങ്ങളുമൊക്കെ നിലനിന്ന കാലത്തും മുസ്ലിം പണ്ഡിതന്മാരും മതനേതാക്കന്മാരും ഉണ്ടായിരുന്നു. അവര്‍ എന്തുകൊണ്ട് കേരളീയ മുസ്ലിങ്ങളെ ഏകമുഖ സാമൂഹികതയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചില്ല എന്ന കാര്യം അന്വേഷണത്തിന് വിധേയമാക്കേണ്ടതുണ്ട്. കടുത്ത വാദം പിന്‍പറ്റുന്നവര്‍ ഇത്തരം ചോദ്യങ്ങള്‍ അഭിമുഖീകരിക്കാന്‍ താല്‍പ്പര്യം കാണിക്കേണ്ടിയിരിക്കുന്നു. സാമൂഹ്യ സാംസ്കാരിക തലങ്ങളെ വിശ്വാസ സംഹിതയുടെ പേരില്‍ ഏകമുഖതലത്തിലെത്തിച്ച് ജീവിതത്തെ രണ്ടറ്റങ്ങളില്‍ തളച്ചിടാനാണ് കേരളത്തില്‍ ഇപ്പോള്‍ ചിലര്‍ രംഗത്ത് വന്നിരിക്കുന്നത്. സംവാദങ്ങളുടേയോ ആദാനപ്രദാന പ്രക്രിയയുടേയോ സാധ്യതകളെയും യാഥാര്‍ഥ്യങ്ങളെയും അക്കൂട്ടര്‍ നിരാകരിക്കുന്നു. വലിയ സാമൂഹിക ദുരന്തങ്ങളിലേക്കായിരിക്കും ഇത് കൊണ്ടുചെന്നെത്തിക്കുക. തൊടുപുഴയിലെ അധ്യാപകന്റെ കൈവെട്ട്സംഭവം മറ്റൊന്നല്ല വ്യക്തമാക്കുന്നത്. കേരളത്തിലെ മുസ്ലിങ്ങളുടെ ചരിത്രം മറ്റൊന്നാണ്. മുസ്ലിങ്ങളുടേത് മാത്രമല്ല, ക്രൈസ്തവരുടേയും.മതേതരത്വത്തിന്റെ വേരുകളില്‍നിന്നാണ് കേരളചരിത്രത്തെ പാകപ്പെടുത്തിയെടുത്തിട്ടുള്ളത്. മതമൈത്രിയുടെ വിളക്കിച്ചേര്‍ത്ത കണ്ണികളില്‍നിന്നാണ് ക്രൈസ്തവ സമുദായവും മുസ്ലിംസമുദായവുംകേരളത്തില്‍ നട്ടുവളര്‍ത്തപ്പെടുന്നത്. പരസ്പര ധാരണകളുടെയും ബഹുമാനത്തിന്റെയും അന്തരീക്ഷത്തില്‍നിന്നാണ് കേരളത്തിലെ മതങ്ങള്‍ സ്വസ്ഥപൂര്‍ണമായ പൊതുജീവിതത്തിന്റെ ഗോപുരങ്ങളുയര്‍ത്തിയത്. മതമൈത്രിയുടെ അടയാളങ്ങള്‍ സാമൂഹികജീവിതത്തില്‍ ഇന്നും വേരോടിക്കിടക്കുന്നത് വ്യക്തമായി കാണാനാവും. മതമൈത്രിയിലധിഷ്ഠിതമായ ഈ സാമൂഹികതയെ അടുത്തകാലത്ത് മതവാദികളും മതത്തെ നിരാകരിക്കുന്നവരും തിരസ്കരിച്ചു തുടങ്ങിയിട്ടുണ്ട്. (മതമൈത്രിയെ തകര്‍ക്കുന്നതിലിരുപക്ഷവും ഒരുപോലെ പങ്കാളികളാണെന്ന് പ്രസിദ്ധ ചലച്ചിത്ര സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദ് നിരീക്ഷിക്കുന്നു - അഭിമുഖം, ദേശാഭിമാനി വാരിക, ലക്കം: 8, ആഗസ്ത് 2010). കേരള മുസ്ലിം-ഹൈന്ദവ-ക്രൈസ്തവ തീവ്രപക്ഷങ്ങള്‍, ന്യൂനാല്‍ ന്യൂനപക്ഷമാണെങ്കില്‍പ്പോലും, അപകടകരമായ ഒരവസ്ഥയിലേക്കാണ് പൊതുജീവിതത്തെ തള്ളിനീക്കിയെത്തിക്കുന്നത്. കേരളം അറിയാതെ ശത്രുതയും പ്രതികാരവും വിചാരങ്ങളിലേക്ക് സ്വാംശീകരിക്കപ്പെടുന്നുണ്ട്. വികാരപരമായ ഒരു തള്ളിപ്പറച്ചിലോ, എടുത്തുചാട്ടമോ, ആക്രമണമോ നടത്തുംമുമ്പെ മതസമൂഹങ്ങളിലെ ചിലരുടെയെങ്കിലും വിചാരമണ്ഡലത്തില്‍ വിഷബീജങ്ങള്‍ പെരുത്തുപെരുകിയിട്ടുണ്ട്. ശത്രുതയ്ക്ക് ചരിത്രത്തിന്റെയും സിദ്ധാന്തങ്ങളുടെയും വിശ്വാസപ്രമാണങ്ങളുടെയും അടിത്തറ നല്കാന്‍ ഈ തീവ്രപക്ഷം ശ്രമിക്കുന്നു. മതബന്ധങ്ങളിലെ സ്വസ്ഥതയുടെ കെട്ടുപാടുകളാണ് അവ അഴിച്ചുമാറ്റപ്പെടുന്നത്. അകല്‍ച്ചയും സംശയവും ശത്രുതയും മതസമുദായങ്ങള്‍ക്കിടയില്‍ സുസ്ഥിരപ്പെടുന്നവിധം ചിലര്‍ ശ്രമിക്കുകയും കുറേയൊക്കെ ഫലം കണ്ടെത്തുകയും ചെയ്യുന്നുവെന്നതാണ് വര്‍ത്തമാനകാല കേരളത്തിലെ കൊടിയ ദുരന്തം. മാധ്യമകഥകളും പൊലീസ് സ്റ്റോറികളും വിചാരതലങ്ങളിലെ പുതുധാരണകളെ നട്ടുപിടിപ്പിക്കുന്നതിന് മാത്രം ഉതകുന്നതായിത്തീരുന്നു. കേരളത്തിലെ വര്‍ഗീയ സംഘര്‍ഷങ്ങളുടെ പൊതുസ്വഭാവം പരിശോധിക്കുമ്പോള്‍ ഇത് വ്യക്തമാകും: മൊറാദാബാദിലോ അഹമ്മദ്ബാദിലോ മുംബൈയിലോ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ഉണ്ടാക്കിയെടുക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങളും കലാപങ്ങളും കേരളത്തേക്കാള്‍ കുറഞ്ഞ രീതിയിലേ ബാഹ്യതലങ്ങളില്‍നിന്ന് ആന്തരികവല്‍ക്കരിക്കപ്പെടുന്നുള്ളൂ. അഹമ്മദാബാദിലെ തെരുവിലെ മുസ്ലിം ഹോട്ടലിന് മുന്നില്‍ ഇടവേളകളില്‍ ഭക്ഷണം നല്കുന്ന ഉദാരതക്ക് നന്ദിയോടെ കാത്തിരിക്കുന്ന ഹിന്ദുസഹോദരങ്ങളും അത് നല്‍കുന്ന മുസ്ലിങ്ങളും , കഴിഞ്ഞുപോയ ദുരന്തങ്ങളെ തലച്ചോറില്‍ ഏറ്റിനടക്കുന്നില്ലെന്നതിന്റെ അടയാളങ്ങളാണ്. ഇന്ത്യയിലെ പല ക്ഷേത്രങ്ങളിലേക്കും നൈവേദ്യമായര്‍പ്പിക്കുന്ന പുഷ്പഹാരങ്ങള്‍ മുസ്ലിം കരങ്ങളാല്‍ നിര്‍മിക്കപ്പെടുന്നവയാണെന്ന് അയോധ്യ വ്യക്തമാക്കിയതാണ്. കലാപാനന്തരം ഉത്തരേന്ത്യയിലെ നഗരങ്ങള്‍ ദൈനംദിന ജീവിതത്തിന്റെ വൈകാരികാനിവാര്യതകളിലേക്ക് വൈകാതെ മടങ്ങുമ്പോള്‍, തലശേരിയുടെ ഷോക്ക് ഇന്നും ഉത്തര കേരളത്തില്‍നിന്ന് വിട്ടുപോയിട്ടില്ല. നാദാപുരത്തെ എരിയുന്ന തീക്കനലുകളെ കെടുത്തുന്നില്ല. ഫാറൂഖ്കോളേജിലെ സാമൂഹ്യശാസ്ത്ര വിദ്യാര്‍ഥികള്‍ക്കൊപ്പം, സംഘര്‍ഷത്തിനുശേഷം പലവട്ടം ഫീല്‍ഡ്വര്‍ക്ക് നടത്തിയപ്പോള്‍ മാറാട് മൌനം പറഞ്ഞുകൊണ്ടിരുന്നതും വിചാരതലങ്ങളിലേക്ക് കടന്നുകേറി കുടിയിരിപ്പ് നടത്തിയ സമുദായങ്ങള്‍ തമ്മിലെ അകല്‍ച്ചയെയാണ്. ബസ്സപകടമുണ്ടാകുമ്പോള്‍ സ്വന്തം സമുദായത്തില്‍പ്പെട്ട എത്രപേര്‍ മരിച്ചുവെന്നും എത്രപേര്‍ക്ക് പരിക്കുപറ്റിയെന്നും ചികയുന്ന വിചാരച്ചുഴികളാണ് കേരള പൊതുജീവിതത്തിലേക്ക് കൊണ്ടു വന്നെത്തിച്ചിരിക്കുന്നത്. വിവിധ സമുദായങ്ങളുടെ അംഗങ്ങളില്‍ ഏതാനും ചിലരുടെയെങ്കിലും ധാരണകളിലും വിചാരങ്ങളിലും മലിനീകരണം നടത്താനും, സമുദായ സൌഹൃദം തകര്‍ക്കാനുതകുംവിധം വളര്‍ത്തിയെടുക്കപ്പെടുകയും ചെയ്തിരിക്കുന്നു. വിവിധ സമുദായങ്ങളുടെ നേതാക്കളില്‍ പലരും ഇതിനുത്തരവാദികളാണ്. രാഷ്ട്രീയ സംഘടനകള്‍ അധികാര താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി കഴിഞ്ഞ നാലഞ്ച് ദശകങ്ങളില്‍ നടത്തിയ നീക്കങ്ങളും ഈ സാമൂഹിക ദുരന്തത്തിന് കാരണമായിത്തീര്‍ന്നിട്ടുണ്ട്. വില നല്‍കാനാവാത്ത ദുരന്തങ്ങളിലേക്കാണ് ഇക്കൂട്ടര്‍ കേരളത്തെ കൊണ്ടുചെന്നെത്തിക്കുന്നത്. ക്രൈസ്തവ മതാധ്യക്ഷന്മാര്‍ സമുദായത്തിലെ കുട്ടികള്‍ ക്രൈസ്തവ വിദ്യാലയത്തിലേ പഠിക്കാവൂ എന്ന് പ്രസ്താവനയിറക്കിയത് സമീപകാലത്താണ്. മുസ്ലിം മാനേജ്മെന്റ് നടത്തുന്ന സ്കൂളിലാണ് മുസ്ലിങ്ങള്‍ പഠിക്കേണ്ടതെന്നും, ഹൈന്ദവ സംഘടനകളുടെ സ്കൂളിലാണ് ഹിന്ദുക്കള്‍ പഠിക്കേണ്ടതെന്നുമുള്ള താല്‍പ്പര്യം വിദ്യാസമ്പന്നരിലാണ് വേരോടിക്കഴിഞ്ഞിരിക്കുന്നത്. സ്കൂളിലെ വേഷങ്ങളുടെ കാര്യത്തിലെ നിഷ്കര്‍ഷകളും വിലക്കുകളും സമീപകാല വാര്‍ത്തകളാണ്. പര്‍ദയണിഞ്ഞ് വരണമെന്ന നിബന്ധനപോലെ അപകടകരമാണ്, മഫ്ത്ത (തലമറയ്ക്കാനുള്ള വസ്ത്രം) യണിഞ്ഞ് സ്കൂളില്‍ വന്നുകൂടാ എന്ന നിരോധനവും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഈ കടന്നുകയറ്റം കേരളീയ പൊതുജീവിതത്തില്‍ രൂഢമൂലമായിക്കൊണ്ടിരിക്കുന്ന പലവിധ അസഹിഷ്ണുതകളേയാണ് വിളംബരം ചെയ്യുന്നത്. ഇത് ഉത്തരേന്ത്യന്‍ കലാപങ്ങളേക്കാള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളായിരിക്കും കേരളീയ പൊതുജീവിതത്തിലുണ്ടാക്കിത്തീര്‍ക്കുക. വിലക്കുകള്‍കൊണ്ട് മാത്രം ഒരു സമുദായത്തിനും കാലത്തെ അതിജീവിക്കാനാവില്ല. ആധുനിക വിദ്യാഭ്യാസവും ഇംഗ്ളീഷ് പഠനവും വിലക്കിയ മതനേതൃത്വം കേരള മുസ്ലിങ്ങള്‍ക്കിടയിലുണ്ടായിരുന്നു. കര്‍ശനമായ ആ വിലക്കുകള്‍ കാലംതന്നെ തട്ടിത്തകര്‍ത്തപ്പോള്‍, വന്നുകഴിഞ്ഞ മാറ്റങ്ങള്‍ ശ്രദ്ധിക്കുക: മുസ്ലിം സമുദായ സംഘടനകള്‍ ഇംഗ്ളീഷ് മീഡിയം/സിബിഎസ്സി സ്കൂളുകള്‍ ഗ്രാമങ്ങളില്‍പോലും തുടങ്ങാനും വളര്‍ത്താനും ഇന്ന് ശ്രമിക്കുന്നു. ഇരുപത്തഞ്ച് കൊല്ലത്തിനിടയ്ക്ക് രൂപംകൊണ്ട് വേരുപിടിച്ച ഒരു മുസ്ലിം സംഘടനക്ക് കീഴെ നേരിട്ട് നടത്തുന്ന നൂറ്റമ്പതോളം സ്കൂളുകളുണ്ട്. ഇവയില്‍ മലയാളം മീഡിയം സ്കൂളുകള്‍ വിരലിലെണ്ണാവുന്നവ മാത്രം. ഒരിക്കല്‍ വിലക്കുകയോ നിരാകരിക്കുകയോ ചെയ്ത വളര്‍ച്ചയുടെ പടവുകള്‍ മുസ്ലിം സമുദായം വൈകി സ്വീകരിച്ചുതുടങ്ങിയത് മറ്റ് ചില മേഖലകളിലും കാണാം. ചലച്ചിത്രത്തോടുള്ള സമീപനം മറ്റൊന്നല്ല വ്യക്തമാക്കുന്നത്. പുതിയ കാലത്തിന്റെ ശക്തമായ മാധ്യമത്തെ ഏതുവിധം പ്രയോജനപ്പെടുത്താം എന്ന് സമുദായം ചിന്തിക്കുമ്പോഴേക്ക്, കാല്‍ക്കീഴില്‍നിന്ന് കാലം കുത്തിയൊഴുകിപ്പോയിരിക്കുന്നു. അതിനിടയില്‍ വിവേകപൂര്‍വം ഇടപെടല്‍ നടത്താത്ത കാരണം, ശാസ്ത്രീയമായ സമീപനം വെച്ചുപുലര്‍ത്താത്ത കാരണം, മുസ്ലിം മതനേതാക്കള്‍ തിരസ്കരിക്കാനാഹ്വാനംചെയ്ത ചലച്ചിത്രം അവരുടെ കണ്‍മുമ്പില്‍വച്ച്തന്നെ ഇഴഞ്ഞിഴഞ്ഞ് വന്ന് മുസ്ലിം വീടുകളില്‍ കൂട്കൂട്ടി വിഷപ്പാമ്പുകളെ പെറ്റുപെരുപ്പിക്കുന്നു. ഒരു മാധ്യമത്തെ ഫലവത്തായി ഉപയോഗിക്കാനായില്ല എന്നതു മാത്രമല്ല, അതിന്റെ പ്രതികൂല പ്രത്യാഘാതങ്ങളെ അഭിമുഖീകരിക്കാനാവുന്നുമില്ല എന്നതാണ് വസ്തുത. മുസ്ലിമായതുകൊണ്ട് ഒരു ചലച്ചിത്ര സംവിധായകനോട് താങ്കള്‍ എന്തുകൊണ്ട് മുസ്ലിം പ്രമേയങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്നു എന്ന ചോദ്യത്തില്‍ വിഷബീജങ്ങളുണ്ട്. മതനിരപേക്ഷ പ്രമേയങ്ങള്‍ അമുസ്ലിം കഥകളാണെന്ന തെറ്റിദ്ധാരണ പരത്താനുള്ള ശ്രമംകൂടിയാണത്. സ്വസമുദായത്തിലെ പോരായ്മകളും തെറ്റുകുറ്റങ്ങളും എന്തിന് പൊതുസമക്ഷമര്‍പ്പിക്കുന്നുവെന്ന താക്കീതും അതിലടങ്ങിയിട്ടുണ്ട്. വിവാഹമോചനം ചെയ്യപ്പെട്ട ഒരു മുസ്ലിംയുവതിയെ അഭ്യുദയകാംക്ഷികള്‍തന്നെ ചൂഷണം ചെയ്യുന്നത് കഥയാക്കിയപ്പോള്‍ (ഈ നില്‍ക്കുന്ന സ്ത്രീ) എന്തിനാണ് നമ്മുടെതന്നെ മുഖത്തേക്ക് കാര്‍ക്കിച്ച് തുപ്പുന്നതെന്ന ചോദ്യത്തെ അഭിമുഖീകരിച്ചിട്ടുണ്ട്. പരിചിത മണ്ഡലത്തില്‍നിന്നാണ് കലാസാഹിത്യ രചനകളുടെ വിളഭൂമി കണ്ടെത്തേണ്ടതെന്ന മര്‍മം ഈ ചോദ്യങ്ങളും സംശയങ്ങളുമുന്നയിക്കുന്നവര്‍ക്കറിയില്ല. സുപരിചിതമായ സാധാരണ ജീവിതത്തില്‍നിന്നാണ് അസാധാരണമായ ലോകം പണിയാനാവുക എന്ന ബഷീറിന്റെ രചനാസാഫല്യം തിരിച്ചറിഞ്ഞാല്‍ പി ടി കുഞ്ഞുമുഹമ്മദിനോട് നിങ്ങള്‍ എന്തുകൊണ്ട് മുസ്ലിം പ്രമേയം മാത്രം ചലച്ചിത്രമാക്കുന്നു എന്ന ചോദ്യം ചോദിക്കില്ല. ഹമീദ് ചേന്ദമംഗലൂരിനോടോ എന്‍ പി ഹാഫിസ് മുഹമ്മദിനോടോ എന്തിന് മലര്‍ന്നു കിടന്ന് തുപ്പുന്നു എന്ന വേവലാതി പ്രകടിപ്പിക്കില്ല. വൈക്കം മുഹമ്മദ് ബഷീര്‍, എന്‍ പി മുഹമ്മദ്, വി പി മുഹമ്മദ്, കെ ടി മുഹമ്മദ് തുടങ്ങിയ മുഹമ്മദുമാര്‍ ചെയ്തതുതന്നെയാണ് കുഞ്ഞുമുഹമ്മദും ഹാഫിസ് മുഹമ്മദും ചെയ്യാന്‍ ശ്രമിക്കുന്നത്. ഇത് സമുദായ ദ്രോഹമല്ല, എന്ന് തിരിച്ചറിയാനുള്ള വിവേകം പലര്‍ക്കും നഷ്ടപ്പെട്ടിരിക്കുന്നു. കൈവെട്ടിലെത്തിച്ചേര്‍ന്ന യഥാര്‍ഥ സമുദായ ദ്രോഹങ്ങളെ കാണാനാവാതെ പോവുകയും ചെയ്തിരിക്കുന്നു. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ടെന്ന വേദവാക്യം ഉദ്ധരിക്കുന്നവര്‍തന്നെ സമുദായത്തിലെ അംഗങ്ങളെ ചിന്തിക്കാനനുവദിക്കാതെ പോകുന്നു. സമുദായം അഭിമുഖീകരിക്കുന്ന ഇത്തരം പുതിയ പ്രശ്നങ്ങളെ പഠിക്കാനോ വിശകലനം ചെയ്യാനോ ഉള്ള ശ്രമങ്ങള്‍ മുസ്ലിങ്ങള്‍ക്കിടയില്‍ വിരളമാണ്. ഇപ്പോഴും ഇസ്ലാമില്‍ സ്ത്രീകളുടെ ഉന്നതപദവി, ഇസ്ലാമില്‍ വിദ്യാഭ്യാസത്തിനുള്ള സ്ഥാനം, ഇസ്ലാം ശാന്തിയുടെ മാര്‍ഗം തുടങ്ങിയ ആന്തരികവല്‍ക്കരിക്കാനുതകാത്ത വിഷയങ്ങളില്‍ പ്രസംഗങ്ങള്‍ നടത്താനാണ് സമുദായ സംഘടനകള്‍ക്ക് താല്‍പ്പര്യം. വര്‍ത്തമാനകാല സാഹചര്യങ്ങളെ വിശകലനം ചെയ്തു ബോധ്യപ്പെടുത്താനുള്ള തയാറെടുപ്പുകളുടെ അഭാവവും ഇത് വ്യക്തമാക്കുന്നു. ഇസ്ലാമാണ് മദ്യവും മയക്കുമരുന്നും പൂര്‍ണമായും നിരോധിച്ച മതമെന്ന് ഉച്ചത്തില്‍ പ്രഭാഷണം നടത്തുമ്പോള്‍, കേരളത്തിലെ മുസ്ലിങ്ങളില്‍ പലരും മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന കാര്യത്തില്‍ റോക്കറ്റ്വേഗത്തില്‍ മുന്നോട്ടു പോകുന്നുവെന്നതും മനസ്സിലാക്കേണ്ടതുണ്ട്. ഇസ്ലാം ശാന്തിയുടെയും സമാധാനത്തിന്റെയും മതമെന്ന് ആവര്‍ത്തിച്ച് പറയുമ്പോള്‍ കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍, അകല്‍ച്ചയുടെയും ശത്രുതയുടെയും തീവ്രധ്രുവങ്ങളിലേക്കുള്ള സഞ്ചാരം, ചിലര്‍ക്കിടയിലെങ്കിലും, ത്വരിതഗതിയിലായിത്തീരുന്നുവോ എന്ന് ആത്മപരിശോധന നടത്തേണ്ടതുമുണ്ട്. സംഘടനകള്‍ ഇന്നലെകളില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട്, സമകാലീന സാഹചര്യങ്ങളെ അഭിമുഖീകരിക്കാനുള്ള ശാസ്ത്രീയമായ കാഴ്ചപ്പാടും ഫലപ്രദമായ മാര്‍ഗങ്ങളും നേടിയെടുക്കേണ്ടതാണ് ഇന്നിന്റെ ആവശ്യം. ഇന്നലെയെ പുറംകാലുകൊണ്ട് ചവിട്ടിത്തെറിപ്പിച്ചാല്‍ നഷ്ടക്കാര്‍ മറ്റൊരു കൂട്ടരായിരിക്കില്ല. വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കാന്‍ കെല്‍പ്പു നേടാതിരുന്നാല്‍ വരാനിരിക്കുന്ന നഷ്ടം താങ്ങാനാവുന്നതുമാവില്ല. * എന്‍ പി ഹാഫിസ് മുഹമ്മദ് കടപ്പാട്: ദേശാഭിമാനി വാരിക
  • Faizal M: ഭയമനസ്സ്
    ആന്തരികമായും ബാഹ്യമായും മനുഷ്യനില്‍ ഭയം നിറഞ്ഞ പരുഷലോകത്താണ് നമ്മുടെ ഈ ജീവിതം. ഭയവും ലജ്ജയും നിമിത്തം നമുക്ക് തല നേരെ പിടിക്കാന്‍ ഒക്കുന്നില്ല. തെരുവിലൂടെ നടക്കുമ്പോള്‍ ആരെങ്കിലും നമ്മുടെ പണം തട്ടിയെടുത്ത് പായുമോ എന്ന ഭയം ഏറ്റവും സത്വരമാണെങ്കില്‍ മക്കളുടെ കാലമാകുമ്പൊഴേക്ക് പ്രൊഫഷണല്‍ കോഴ്സിനുള്ള ഫീ വര്‍ദ്ധിക്കുമോ, സ്വര്‍ണം കിട്ടാക്കനിയാകുമോ എന്നീ ഭയങ്ങളും നമ്മെ ചൂഴ്ന്നു നില്‍ക്കുന്നു. നമ്മളിലൊരാള്‍ അയല്‍‌പെണ്‍കൊടിയുടെ കന്യകാത്വത്തില്‍ അയാളുടെ ആസക്തിക്കത്തി വെക്കുമ്പോള്‍ ലജ്ജ നിങ്ങളെയും എന്നെയും ശവത്തെ ആറു തുണ്ടം തുണിയെന്നപോലെ പൊതിയാറില്ലെ? ഭയം ഇപ്പോള്‍ നമ്മുടെ ആവരണമായിരിക്കുന്നു. ലജ്ജിച്ച് ലജ്ജിച്ച് നമുക്ക് പരിചയമേറുന്നു. അഭിമാനത്തോടെ നടക്കുന്നത് കൈക്കൂലികൊടുക്കാതെ അര്‍ഹമായത് സര്‍ക്കാരാപ്പീസില്‍ നിന്ന് നേടുന്നതുപോലെ അറു ബോറായിരിക്കുന്നു. സര്‍ക്കാരാപ്പീസില്‍ പോയി വരുന്നവരോട് നാട്ടു നടപ്പനുസരിച്ച് ‘എത്ര കൊടുത്തു’ എന്ന് നമ്മള്‍ ചോദിച്ചിരിക്കണം. ചില ദാര്‍ശനിക പ്രശ്നങ്ങളും ചില്ലറ ഇടതുരാഷ്ട്രീയ ചിന്താപദ്ധതിയുമായി നടന്നിരുന്ന എന്റെ ഒരു ചങ്ങാതിയ്ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് നഗരസഭാ കാര്യാലയത്തില്‍ ഗുമസ്തപ്പണി കിട്ടി. കൈക്കൂലി വാങ്ങില്ല എന്നതായിരുന്നു വിദ്വാന്റെ ഓത്ത്. ചെന്നുകയറിയ ശേഷം അവിടം മേയുന്ന താപ്പാനകളുമായി അടുത്തു. കൈക്കൂലിയൊക്കെ വരവായി. എന്റെ പൊന്നു ചങ്ങാതി പറഞ്ഞു. ച്ഛേ! എന്തായിത്? കൈക്കൂല്യാ? കൊണ്ടു പോ! വര്‍ഷങ്ങളായി അവിടെ സ്വൈരവിഹാരം നടത്തുന്ന വിഷജന്തുക്കള്‍ കൂട്ടമായും അല്ലാതെയും പിറുപിറുത്തു. പാവം ഒന്നും അറിയില്ല. ഇവനെ നമുക്ക് പഠിപ്പിച്ച് പഠിപ്പിച്ച് കൈക്കൂലിയില്‍ ഒരു കേരള സര്‍വകലശാല ഡോക്ടറേറ്റ് വാങ്ങിച്ചു കൊടുക്കണം. അവര്‍ അതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. മന:പൂര്‍വ്വം പറയട്ടെ, അവനുമായി വര്‍ഷങ്ങളായി എനിക്ക് വലിയ ബന്ധമില്ല. ഒന്നുകില്‍ അവന്‍ നഗരസഭാ കാര്യനോട്ടത്തിന്റെ ഏതെങ്കിലും പൊടിപിടിച്ച പങ്ക തിരിയുന്ന മൂലയില്‍ ലജ്ജിച്ചോ ഭയന്നോ ഇരിക്കുകയാവും. അല്ലെങ്കില്‍ അവന്‍ പഴയ ചിന്താ പദ്ധതികള്‍ വെറും പഞ്ചവത്സര പദ്ധതികളുടെ ഗൌരവത്തോടെ കണ്ട് ഒരു കിടിലന്‍ കൈക്കൂലിപ്പെരുമാളായി പിന്നിടെത്തിയ കുഞ്ഞു ഇരകളെ ട്രെയിന്‍ ചെയ്യിക്കയാവും. ഇത്രയൊക്കെ വിരലുകളാല്‍ കൊത്തിയത് നമ്മളെങ്ങനെ ശിരസ്സ് ഉയര്‍ത്തിപ്പിടിക്കണം എന്നും നിര്‍ഭയരാകണമെന്നും ചിന്തിച്ചപ്പോഴാണ്. അതിന് കാരണമായത് ശ്രീ രവീന്രനാഥ് ടാഗോറിന്റെ ഗീതാഞ്ജലിയുടെ പുനര്‍വായനയാണ്. Mind Without Fear എന്നതിനെ തിരിച്ചിട്ടു വായിക്കുമ്പോള്‍ ഈ വക ചിന്തകളുടെ മറ്റൊരു ആഴത്തിലേക്ക് ടാഗോര്‍ നമ്മെ എത്തിക്കുന്നു. അതിനാല്‍ അധികം വിസ്തരിക്കാതെ ടാഗോറിന്റെ ഗീതാഞ്ജലിയുടെ ആദ്യഭാഗത്തെ നമ്മുടെ കാലത്തിന്റെ തലതിരിച്ചിലോടെ വായിക്കാന്‍ നോക്കാം. ടാഗോര്‍ ക്ഷമിക്കുമെന്നാണ് ഞാനും നിങ്ങളെപ്പോലെ കരുതുന്നത്. അതിനാലിങ്ങനെ: എവിടെയാണ് മനസ്സ് ഭയപൂരിതമായിരിക്കുന്നത്, ശിരസ്സ് കുനിഞ്ഞിരിക്കുന്നത്; എവിടെയാണ് ജ്ഞാനം തടങ്കലില്‍; എവിടെയാണ് നമ്മുടെ ഈ ലോകത്തെ ഇടുങ്ങിയ മതിലുകളാല്‍ കൊച്ചുകൊച്ചു കഷ്ണങ്ങളായി മുറിച്ചിട്ടിരിക്കുന്നത്; എവിടെയാണ് നുണയുടെ ആഴങ്ങളില്‍ നിന്ന് വരുന്ന വാക്കുകളുള്ളത്; എവിടെയാണ് അലസത അതിന്റെ കരങ്ങള്‍ പൂര്‍ണതയിലേക്കു നീട്ടുന്നത്; എവിടെയാണ് അയുക്തികതയുടെ കലുഷമായ അരുവി ജൈവചര്യകളുടെ ഹരിതസമ്പന്ന ഭൂമിയിലേക്ക് വഴി തുറക്കുന്നത്; ചുരുങ്ങിച്ചുരുങ്ങിക്കൊണ്ടേയിരിക്കുന്ന ചിന്തയിലേക്കും ചെയ്തികളിലേക്കും നീ നയിക്കുന്ന മനസ്സ് എവിടെയാണുള്ളത്; ആ പാരതന്ത്ര്യത്തിന്റെ ആ നരകത്തിലേക്ക്, (ഇത്രയും എഴുതി. ഇനി amp;nbsp;വയ്യ എന്റെ രാജ്യത്തെ ഉണര്‍ത്താന്‍ പറയാന്‍) എന്റെ തമ്പുരാനേ, എന്റെ രാജ്യത്തെ ഉണര്‍ത്താതിരിക്കേണമേ! (അങ്ങനെ പറയാനേ കഴിയൂ. അല്ലെങ്കില്‍ ഗുരുദേവ് ക്ഷമിക്കുമോ?) അങ്ങനെ ടാഗോറിന്റെ മേല്‍ കയറിയിരുന്നുകൊണ്ടുള്ള ആ പണി തീര്‍ന്നു. ഇന്ത്യന്‍ ഭാഷകള്‍ക്ക് ലോകത്തിന് കൈമാറാന്‍ കഴിഞ്ഞ അപൂര്‍വം പ്രതിഭകളില്‍ ഒരാളായി ഇന്നും ടാഗോര്‍ നിലനില്‍ക്കുന്നു. amp;nbsp;ഗീതാഞ്ജലിയോടൊപ്പം എന്റെ ഈ കൈക്കുറ്റപ്പാടും വായിക്കുമ്പോള്‍ ആര്‍ക്കും തോന്നണം നമ്മള്‍ മൂല്യങ്ങളുടെ കാര്യത്തില്‍ പൂര്‍വസൂരികളില്‍ നിന്ന് എത്ര അകലെയണെന്ന്. നമുക്ക് നമ്മുടെ തല ഉയര്‍ത്തിപ്പിടിക്കാനാവുന്നുണ്ടോ എന്ന്, മദ്യശാലകള്‍ അടച്ചിടുന്ന നാളുകളില്‍ പോലും! നിര്‍ഭയം നിന്നിരുന്ന പഴയ ഭീഷ്മപര്‍വങ്ങളുടെ ഓര്‍മപ്പെരുന്നാളുകള്‍ ആഘോഷിക്കുമ്പോഴും നമ്മള്‍ സുഖം കണ്ടെത്തുന്നത് ഭയത്തിന്റെയും ലജ്ജയുടെയും വാത്മീകത്തിനകത്താണ്. കൊക്കൂണിനകത്തെ പ്യൂപ്പയുടെ സുഖം!
  • Sree: കൃഷ്ണലീല സത്സംഗ പ്രഭാഷണം MP3 – ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍
    കൃഷ്ണലീലയെ അടിസ്ഥാനമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ സത്സംഗ പ്രഭാഷണപരമ്പരയുടെ MP3 ഓഡിയോ ഇവിടെ ശ്രവിക്കാം, ഡൗണ്‍ലോഡ്‌ ചെയ്യാം. മൊത്തത്തില്‍ 158 MB, 9 hr 50 minutes ഉണ്ട്. ഏതു ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാലും സത്സംഗത്തിന്‍റെ വിഷയം ഒന്നുതന്നെ, അതറിയാന്‍ ഈ പ്രഭാഷണങ്ങള്‍ സഹായകരമാണ്. കൂടുതല്‍ വായിക്കുക
  • Anish Sahadevan: 100*
    Just a filler in observation that the previous post was the 100th on No Man's Land? :-) 100 posts in nearly 3 years on Blogger isn't anything spectacular, I know... Small landmarks on this even smaller space on the world-wide-web. But no, I'm not opening champagne. Thanks to all friends and foes of this blog who've been a constant source of inspiration to keep the space oiled and running. I hope I haven't let you folks down, I've been putting my honest efforts into each and every of those 100 posts. And let me tell you, the opinions are honest... On way, let me list down the posts which have generated the most hits since 2007. Stats from Google Site Analytics. The Quintessential Mallu , still fetches approximately 30-40 hits a day just on keywords "mallu", "mallusex", "mallu women and sex" and the likes. I'm thinking about adding a few more tags like "Shakkeela", "Maria" etc to disappoint more enthusiasts from messiah Google. I'm Green Today brings in a good few from the search engines. Surprises me too. Perhaps it's an indication that the world is more and more inclined towards 'going green' . Good. Shashi Tharoor: A year into the job , courtesy Dr. Tharoor's couple of tweets which boosted my site hits by 5000 in just 2-3 days. Remains to date, the post with most comments here, 60 and counting! Cochin Metro: Essential or Extravagance? The project may not have moved an inch further but still a dozen visitors land here everyday searching for Cochin Metro. Glad to see that there are people still interested in infrastructure and similar projects instead of the old sex, masala and stuff. Kerala Gold rush: many lost market researchers end up here. Another dead end, please refer market watch :-) Didn't you get the point? Most lads landing here are lost souls looking for something 'sinister' or better. Surely someone who scrambles Google for "How to act in mallu sex film with Kerala girls" and "IPL gate- what is Gate" or those with "mallu sex videos" have reached the wrong place, haven't they? See, Google owns us. Good day good luck! PS: Forgot to tell which blogpost remain closer to my heart. My personal jotting after the birth of my daughter by far remains my favourite: in da club! I took just half-an-hour to put up that small personal post but it still remains so very special to me. They say when you combine your emotion with an event, you seldom forget that event. Its true. You mustn't leave without reading it if you haven't. Happiness multiplies when you share it, you see. :-)
  • Webdunia-Sports
  • രാത്തോഡ്‌ ഗെയിംസിനില്ല
    ആതന്‍സ്‌ ഒളിമ്പിക്സിലെ ഇന്ത്യയ്ക്ക് വെള്ളിത്തിളക്കം സമ്മാനിച്ച രാജ്യവര്‍ധന്‍ന്‍ സിങ്‌ രാത്തോഡിന്‌ കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്‌ യോഗ്യത നേടാനായില്ല. ട്രയല്‍‌സില്‍ പങ്കെടുക്കാഞ്ഞതിനെ തുടര്‍ന്നാണ് രാത്തോഡിനെ ഒഴിവാക്കിയത്. രാത്തോഡ് ട്രയല്‍‌സില്‍ പങ്കെടുത്താത് എന്തുകൊണ്ടാണെന്ന് വിശദീകരണമില്ല.
  • യൂറോ യോഗ്യത: റൊണാള്‍ഡോ കളിച്ചേക്കില്ല
    മാഡ്രിഡ്:യൂറോ യോഗ്യതാ മത്സരങ്ങളില്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ സേവനം പോര്‍ച്ചുഗലിന് ലഭ്യമായേക്കില്ലെന്ന് സൂചന. സ്പാനിഷ് ലീഗില്‍ റയല്‍ മയ്യോര്‍ക്കയ്ക്കെതിരായ മത്സരത്തില്‍ വലതു കണങ്കാലിന് പരുക്കേറ്റതാണ് റൊണാള്‍ഡൊയ്ക്ക് തിരിച്ചടിയായത്.
  • റോബീഞ്ഞോ മിലാനിലേക്ക്
    മിലാന്‍:മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബ്രസീല്‍ താരം റോബിഞ്ഞോ പുതിയ സീസണില്‍ ഇറ്റാലിയന്‍ ലീഗിലേയ്ക്ക് കൂടുമാറിയേക്കും. എ സി മിലാനില്‍ സ്ലാട്ടന്‍ ഇബ്രാഹ്‌മോവിച്ചിന്‍റെ പങ്കാളിയായിട്ടായിരിക്കും റോബീഞ്ഞോ എത്തുക എന്നാണ് റിപ്പോര്‍ട്ട്. റോബീഞ്ഞോയെ സ്വന്തമാക്കാന്‍ താല്‍‌പ്പര്യമുണ്ടെന്ന് മിലാന്‍ ഉടമ സില്‍‌വിയോ ബെര്‍ലുസ്കോണി വ്യക്തമാക്കിയിരുന്നു.
  • ബെക്കാമിനെയോര്‍ത്ത് കാപ്പെല്ലോയ്ക്ക് ദു:ഖം
    ലണ്ടന്‍:ഇംഗ്ലണ്ട് സൂപ്പര്‍താരം ഡേവിഡ് ബെക്കാമിന്‍റെ അന്താരാഷ്ട്ര കരിയര്‍ അവസാനിച്ചുവെന്ന് പ്രഖ്യാപിക്കേണ്ടി വന്നതില്‍ കോച്ച് ഫാബിയോ കാപ്പെല്ലോയ്ക്ക് ദു:ഖം. ബെക്കാമുമായി ഇപ്പോഴും നല്ല ബന്ധമാണെങ്കിലും ആദ്ദേഹത്തിന്‍റെ കരിയര്‍ ഇത്തരത്തില്‍ അവസാ‍നിപ്പിക്കേണ്ടി വന്നതില്‍ എനിക്ക് ദു:ഖമുണ്ട്. ബെക്കാമിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം കുറച്ചു കൂടി ഭംഗിയായി കൈകാര്യം ചെയ്യാമായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും കാപ്പെല്ലൊ പറഞ്ഞു.
  • റൂണിയ്ക്ക് കാപ്പെല്ലോയുടെ ചുവപ്പ് കാര്‍ഡ്
    ലണ്ടന്‍:ലോകകപ്പില്‍ തീര്‍ത്തും നിറം മങ്ങിയ ഇംഗ്ലണ്ട് സൂപ്പര്‍ താരം വെയ്ന്‍ റൂണിയ്ക്ക് കോച്ച് ഫാബിയോ കാപ്പെല്ലോയുടെ ചുവപ്പ് കാര്‍ഡ്. അടുത്ത വെള്ളിയാഴ്ച വെംബ്ലിയില്‍ ബള്‍ഗേറിയയ്ക്കെതിരെ നടക്കുന്ന യൂറോ യോഗ്യതാ മത്സരത്തില്‍ റൂണിയെ സൈഡ് ബെഞ്ചിലിരുത്താനാണ് കാപ്പെല്ലോയുടെ തീരുമാനം. വയറിലെ അണുബാധയെ തുടര്‍ന്ന് പ്രീമിയര്‍ ലീഗില്‍ ഫുള്‍ഹാമിനെതിരായ മത്സരത്തിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി കളത്തിലിറങ്ങാന്‍ റൂണിയ്ക്ക് കഴിഞ്ഞിരുന്നില്ല.
  • Google-Business
  • ഏപ്രില്‍-ജൂണ്‍ കാലയളവില്‍ വളര്‍ച്ച 8.8 ശതമാനം; സാമ്പത്തിക മേഖല ... - കേരള കൌമുദി
    മലയാള മനോരമഏപ്രില്‍-ജൂണ്‍ കാലയളവില്‍ വളര്‍ച്ച 8.8 ശതമാനം; സാമ്പത്തിക മേഖല ...കേരള കൌമുദിന്യൂഡല്‍ഹി: ഉത്പാദന മേഖലയിലെ മികച്ച പ്രകടനത്തിന്റെ കരുത്തില്‍ നടപ്പു വര്‍ഷത്തെ ആദ്യ ത്രൈമാസ കാലയളവില്‍ 8.8 ശതമാനം വളര്‍ച്ച നേടി. കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ പുറത്തുവിട്ട ...ഈ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സാമ്പത്തികമേഖല 8.5 ശതമാനം വളര്‍ച്ച ...മംഗളംനടപ്പുവര്‍ഷം സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച ...മാതൃഭൂമിസാന്പത്തിക രംഗം: വളര്ച്ച 8.8%മലയാള മനോരമവെബ്‌ദുനിയ -മെട്രോ വാര്‍ത്ത -കേരള ഓണ്‍ ലൈവ്എല്ലാ 8 വാര്‍ത്താ ലേഖനങ്ങളും »
  • കേരളാ ലോട്ടറി ഇനി ബുധനാഴ്‌ച മാത്രം - മംഗളം
    മാതൃഭൂമികേരളാ ലോട്ടറി ഇനി ബുധനാഴ്‌ച മാത്രംമംഗളംതിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ അടിസ്‌ഥാനത്തില്‍ സംസ്‌ഥാന ലോട്ടറി ആഴ്‌ചയില്‍ ഒന്നായി നിജപ്പെടുത്തി. ഇന്നലെ നടക്കാനിരുന്ന നറുക്കെടുപ്പ്‌ റദ്ദാക്കി. ഇനി ബുധനാഴ്‌ചകളില്‍ (വിന്‍വിന്‍) ...കേരള ലോട്ടറി ഇനി ആഴ്ചയിലൊന്ന്കേരള കൌമുദികേരള സംസ്ഥാന ഭാഗ്യക്കുറിയില് ഇനി വിന്-വിന് മാത്രംThejas Dailyആഴ്ചയില്‍ ഒരു നറുക്കെടുപ്പ്മെട്രോ വാര്‍ത്തഅന്വേഷണം -വീക്ഷണം -മാതൃഭൂമിഎല്ലാ 16 വാര്‍ത്താ ലേഖനങ്ങളും »
  • 'വൈദ്യുതി സര്‍ചാര്‍ജ്‌ വീണ്ടും: കെ.എസ്‌.ഇ.ബിക്ക്‌ ഹൈക്കോടതിയുടെ അനുമതി - മംഗളം
    മാതൃഭൂമി'വൈദ്യുതി സര്‍ചാര്‍ജ്‌ വീണ്ടും: കെ.എസ്‌.ഇ.ബിക്ക്‌ ഹൈക്കോടതിയുടെ അനുമതിമംഗളംകൊച്ചി/തിരുവനന്തപുരം: ഉപയോക്‌താക്കളില്‍നിന്നു വൈദ്യുതി സര്‍ചാര്‍ജ്‌ ഈടാക്കാന്‍ കെ.എസ്‌.ഇ.ബിക്കു ഹൈക്കോടതി അനുമതി. അനുമതി പിന്‍വലിച്ച വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ ...വൈദ്യുതി സര്‍ചാര്‍ജിന് ഹൈക്കോടതിയുടെ അനുമതികേരള കൌമുദിസര്‍ചാര്‍ജിന് അനുമതിമെട്രോ വാര്‍ത്തസര്‍ച്ചാര്‍ജ് ഈടാക്കാന്‍ കോടതി അനുമതിവെബ്‌ദുനിയമാതൃഭൂമി -മലയാള മനോരമ -Thejas Dailyഎല്ലാ 15 വാര്‍ത്താ ലേഖനങ്ങളും »
  • കയര്‍ മേഖലയില്‍ ചെലവുകുറഞ്ഞ സാങ്കേതികവിദ്യ അനിവാര്യം - രാഷ്ട്രപതി - മാതൃഭൂമി
    മാതൃഭൂമികയര്‍ മേഖലയില്‍ ചെലവുകുറഞ്ഞ സാങ്കേതികവിദ്യ അനിവാര്യം - രാഷ്ട്രപതിമാതൃഭൂമിന്യൂഡല്‍ഹി: കയര്‍ വ്യവസായം അടക്കമുള്ള സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ മേഖലയില്‍ ചെലവുകുറഞ്ഞ സാങ്കേതികവിദ്യകള്‍ അവതരിപ്പിക്കുന്നതിന് കൂട്ടായ ശ്രമം വേണമെന്ന് രാഷ്ട്രപതി പ്രതിഭാ ...കയര്‍ കയറ്റുമതി അവാര്‍ഡുകള്‍ ഇന്ന് രാഷ്ട്രപതി നല്‍കുംകേരള കൌമുദിഎല്ലാ 3 വാര്‍ത്താ ലേഖനങ്ങളും »
  • ഗ്രാന്‍ഡ് കേരള - മലബാര്‍ ഗോള്‍ഡ് ഓണം സ്വര്‍ണവിരുന്നില്‍ സാബിറയ്ക്ക് ... - കേരള കൌമുദി
    ഗ്രാന്‍ഡ് കേരള - മലബാര്‍ ഗോള്‍ഡ് ഓണം സ്വര്‍ണവിരുന്നില്‍ സാബിറയ്ക്ക് ...കേരള കൌമുദികൊച്ചി: ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലും മലബാര്‍ ഗോള്‍ഡും ചേര്‍ന്ന് ഓണം വാരാഘോഷത്തിനെ്റ ഭാഗമായി സംഘടിപ്പിച്ച സ്വര്‍ണ്ണ വിരുന്നിനെ്റ സമ്മാനജേതാക്കളെ പ്രഖ്യാപിച്ചു. ...ഷോപ്പിങ് ഫെസ്റ്റിവല് സ്വര്ണ വിരുന്ന് സമ്മാനം സാബിറയ്ക്ക്മലയാള മനോരമഎല്ലാ 2 വാര്‍ത്താ ലേഖനങ്ങളും »

© 2009 NRISpot.com | All Rights Reserved. | Disclaimer